ബസ്റ്റോപ്പിൽ ഭ്രാന്തിയെ പോലെ കഴിയുന്ന സ്ത്രീ യഥാർത്ഥത്തിൽ ആരാണെന്ന് അറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടി…

നമ്മുടെ ജീവിതത്തിൽ പലപ്പോഴും നമ്മൾ പ്രതീക്ഷിക്കാത്തവർ നമുക്ക് സഹായമായി എത്തുന്നത് . ക്ഷേത്രപടവുകൾ പതിയെ ഇറങ്ങുമ്പോൾ ചാറ്റൽ മഴ തുടങ്ങി. ശാന്തമായ മനസ്സോടെ മീര മകൻ അഞ്ചു വയസ്സുകാരൻ ആരോ കൈപിടിച്ച് കാറിനറിയിലേക്ക് നടന്നു. മുന്നിൽ നടന്നെത്തിയ ശരത് അവരെ കാർ സ്റ്റാർട്ട് ചെയ്തു കഴിഞ്ഞിരുന്നു അവരെ നമ്മൾ സേഫാക്കി കഴിഞ്ഞു ഇനിയും അവിടെ പോകണോ.

   

പുറകിലെ സീറ്റിൽ മകനെ ഇരുത്തി മുന്നിൽ കയറിയ മീരയോട് തല്ല് അനിഷ്ടത്തോടെ ശരത്ത് ചോദിച്ചു. അവളുടെ മറുപടിക്ക് ആകാതെ വീണ്ടും തുടർന്നു പിറന്നാളായ ഇന്ന് നമ്മൾ ലീവെടുത്ത് എന്തിനാണ് രണ്ടു വീടുകളിലും പോയി അച്ഛനമ്മമാരോടൊപ്പം ചെലവഴിക്കാൻ രാത്രി മടങ്ങി വീട്ടിലെത്തുകയും വേണം നാളെ ജോലിക്കും കുഞ്ഞിന് സ്കൂളിലും പോകാനുള്ളതല്ലേ അവൾ തിരിച്ച് ഒന്നും പറയാൻ പോയില്ല അവളുടെ വാശി അറിയാവുന്നത് കൊണ്ട് ശരത്ത് പിന്നെ തർക്കിക്കാനും പോയില്ല.

അപ്പോഴേക്കും മഴ തകർത്തു പെയ്യാൻ തുടങ്ങി കാറിന്റെ വേഗത കൊപ്പം ഓടിമറയുന്ന കെട്ടിടങ്ങളും വൃക്ഷങ്ങളും നോക്കിയിരിക്കെ മേരിയുടെ മനസ്സും പുറകിലേക്ക് പോയി. ഓഫീസിലേക്ക് മാറ്റും കിട്ടി വന്നിട്ട് ഒരാഴ്ചയായിരുന്നുള്ളൂ അവിടുത്തെ ബസ്റ്റോപ്പിൽ വച്ചാണ് അവരെ ആദ്യം കാണുന്നത്. ഭ്രാന്തി എന്നുകുത്തിയ സ്ത്രീ അവരെ ആദ്യമാദ്യം കാണുമ്പോൾ പേടിയും വെറുപ്പും ആയിരുന്നു.

മുഷിഞ്ഞ സാരിയുടുത്ത് അതിനേക്കാൾ നിറംമങ്ങിയ മുണ്ട് അതിനു മുകളിൽ ചുറ്റി പാറിപ്പറന്ന മുടികൾ അനുസരണയില്ലാതെ കെട്ടിവച്ച് പലനിറത്തിലുള്ള പ്ലാസ്റ്റിക് വളകൾ കൈകളിലും വലിയ മുത്തുമാലകൾ കഴുത്തിലും പകുതിയായ ചെരുപ്പുകളും അണിഞ്ഞ രൂപം എപ്പോഴും ഒരു പാണ്ടക്കെട്ട് കയ്യിൽ കാണാം കറുത്ത പല്ലുകൾ കാട്ടിൽ ഇടയ്ക്കിടെ ചിരിക്കും ബസ് സ്റ്റോപ്പിൽ ആണ് താമസം എല്ലാവരുടെയും മുന്നിൽ പോയി അധികാരത്തോടെ കൈനീട്ടം കൊടുത്തില്ലെങ്കിൽ കേട്ടാൽ അറക്കുന്ന ചീത്ത വിളിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.