സ്കൂളിലെ ഏറ്റവും പഠിക്കുന്ന വിദ്യാർത്ഥിയുടെ ജീവിതം മാറ്റിമറിച്ചത്..

എന്നോട് തന്നെ ദേഷ്യവും വെറുപ്പും മാത്രം തോന്നിയ നാളുകളായിരുന്നു അത് തീരെ ഇഷ്ടമില്ലാതെയാണ് കണ്ടത് ജോലി ചെയ്യുന്നത് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വേറൊരു വഴിയും ഇല്ലാത്തതുകൊണ്ട് മാത്രം തിരഞ്ഞെടുത്തതാണ്. രാവിലെയും വൈകിട്ടും ബസ്സിൽ യാത്ര ചെയ്യുന്ന കോളേജ് വിദ്യാർത്ഥികളിൽ കൂടുതലും പഴയ സഹപാഠികൾ ആയിരുന്നു ആ മുഖങ്ങളിലെ സഹതാപം കണ്ടില്ലെന്നു നടിക്കാൻ നന്ദി പണിപ്പെട്ടു. അവരുടെ കൂട്ടത്തിൽ ഒരാളായി യാത്ര ചെയ്യേണ്ടിയിരുന്ന അവനായിരുന്നു.

   

പക്ഷേ വിധി ഇങ്ങനെയൊക്കെ ആക്കി. യാത്രക്കാരിൽ ചിലർ സ്ഥിരമായി വരുന്നവർ ആയിരുന്നു. ടീച്ചർമാർ നേഴ്സുമാർ പിന്നെ ടൗണിൽ ജോലിക്ക് പോകുന്ന പരിചയത്തിൽ അവർ ചിരിക്കുമ്പോൾ തിരിച്ചുള്ള പുഞ്ചിരിക്കാൻ പാടുപെട്ടു. ചിരിക്കാൻ മറന്ന നിമിഷങ്ങൾ ജീവിതത്തിലെ നഷ്ടങ്ങൾ ആണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ നഷ്ടങ്ങൾ തന്നെയാണ് കൂടുതൽ പ്രായം തന്നെ കുറവായതുകൊണ്ട് മറ്റുള്ള വെസ്റ്റ് എന്നോടൊരു പ്രത്യേക.

വാത്സല്യമായിരുന്നു. ചിലപ്പോൾ എന്റെ പ്രായത്തിൽ തന്നെ അവർക്കും സ്വപ്നങ്ങൾ നഷ്ടമായിരുന്നില്ല രാത്രി 8:30ന് അവസാനത്തെ ട്രിപ്പ് ബസ്റ്റാൻഡിൽ നിന്ന് പുറപ്പെട്ടു ടിക്കറ്റെല്ലാം കൊടുത്തു കഴിഞ്ഞു. അതിനുശേഷം പിൻ സീറ്റിൽ ഇരുന്ന് കണക്കുകൾ ശരിയാക്കുമ്പോൾ അടുത്തിരുന്ന ആള് ചോദിച്ചു മോന്റെ പേരെന്താ അജ്മൽ തിട്ടപ്പെടുത്തുക അയാളുടെ മുഖത്ത് നോക്കാതെ ഞാൻ പറഞ്ഞു.

ഒരു കാര്യം പറഞ്ഞാൽ മോൻ ദേഷ്യപ്പെടുമോ? അപ്പോഴാണ് ഞാൻ അയാളെ ശ്രദ്ധിക്കുന്നത് രാവിലെയും വൈകിട്ടും എന്നും ആ ബസ്സിൽ വരുന്ന ആളാണ് കഷണ്ടി തലയും നരച്ച മീശയും മുണ്ടും ഷർട്ടുമാണ് വേഷം ഒരു പ്ലാസ്റ്റിക് തോളിൽ ഇറക്കി വെച്ചിട്ടുണ്ട്. ഡിസ്ചാർജ് ആവശ്യമായ കാശ് കൃത്യം ചില്ലറ ദിനവും തരുന്ന അപൂർവ്വം യാത്രക്കാരിൽ ഒരാൾ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *