വർഷങ്ങൾക്ക് ശേഷം തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ കണ്ടപ്പോൾ.

ഭൂമിയുടെ ഒരു കൈവകാശ സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിക്കാൻ വേണ്ടിയായിരുന്നു ഞാൻ വില്ലേജ് ഓഫീസിൽ പോയത്. വില്ലേജ് ഓഫീസറുടെ മുഖത്തുനോക്കിയതും ഞാൻ അത്ഭുതപ്പെട്ടു നിന്നുപോയി ആമിന തന്റെ കൂടെ എട്ടിലും ഒൻപതിലും പഠിച്ചിരുന്ന തന്റെ പ്രിയപ്പെട്ട ആമീ. സ്കൂൾ ഗ്രൗണ്ടിന്റെ അരികിലുള്ള വലിയ ആൽമരത്തിന്റെ ചുവട്ടിലിരുന്ന് ആർത്തവരച്ച കരയുന്ന മങ്ങിയ യൂണിഫോം ഇട്ട് കറുത്ത വിരിഞ്ഞ ഒരു പെൺകുട്ടിയുടെ മുഖം മനസ്സിലൂടെ കടന്നുപോയി.

   

മോഷ്ടിക്കാതെ മോഷണം കുറ്റം ചാർത്തപ്പെട്ടവൾ. എട്ടാം ക്ലാസിൽ ആദ്യദിവസം ക്ലാസ്സിൽ ചെന്നപ്പോഴായിരുന്നു ആദ്യമായി ഞാൻ അവളെ കണ്ടത് ബ്ലാക്ക് ബെഞ്ചിൽ തന്നെയും അവളും ഫാത്തിമയും പിന്നെ പിന്നെ അവളോട് കൂട്ടായി. ആമിന പാലക്കാട് ആയിരുന്നു അവൾക്ക് ഉമ്മ മാത്രമേയുള്ളൂ ഇവിടെ ഏതോ കമ്പനിയിൽ ജോലി കിട്ടിയപ്പോൾ ഇങ്ങോട്ട് വന്നതാണ്. തന്നെയും ഫാത്തിമയും അല്ലാതെ മറ്റുള്ള പെൺകുട്ടികൾ ഒന്നും അവളോട് കൂട്ടുകൂടുന്നത് ഞാൻ കണ്ടില്ല.

ഒരിക്കൽ ഞാൻ അത് അവളോട് വെറുതെ ചോദിച്ചു ഞാൻ കരുത്തിട്ടല്ലേ അതാവും പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു മറ്റുള്ളവർ അവളെ അവഗണിക്കുകയാണെന്ന് എനിക്ക് താമസിയാതെ മനസ്സിലായി. എങ്കിലും ആമിനന്റെ ഒറ്റ കൂട്ടുകാരെയും മാറിയിരുന്നു ഉള്ളിന്റെയുള്ളിൽ പേര് അറിയാത്ത ഒരു ഇഷ്ടവും പഠനത്തിൽ മിടുക്കിയായിരുന്നു.

അവൾ ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്നതും അവൾ തന്നെയായിരുന്നു. അതിന്റെ കുശുമ്പും ദേഷ്യവും ഫസ്റ്റ് ബെഞ്ചിൽ ഉണ്ടായിരുന്ന ക്ലാസ്സിലെ പഠിപ്പിസ്റ്റ് ആയിരുന്നു ആയിഷ ഉണ്ടായിരുന്നു ആ നാട്ടിലെ പൗരപ്രമുഖരും മഹല്ല് പ്രസിഡന്റുമായ മൂസാ ഹാജിയുടെ ഏക മകൾ അതിന്റെ അഹങ്കാരവും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.