കാലങ്ങൾക്ക് ശേഷം വിദേശത്തുനിന്ന് അവധിക്ക് വന്നപ്പോൾ സംഭവിച്ചത്…

കാലങ്ങൾ കുറേ ആയി ആരുടെ വിദേശത്തുനിന്നും അവധിക്ക് വന്നതായിരുന്നു അയാൾ. രാവിലെ കഴിച്ച് വീട്ടിൽ നിന്നും ഒരു പ്രത്യേക ആവശ്യത്തിനായി പുറത്തേക്കിറങ്ങി അകത്തേക്ക് നോക്കി അമ്മേ ഞാൻ ഇറങ്ങട്ടെ തളിക്കുളം പുത്തൻതോട് സ്റ്റോപ്പിൽ അല്പസമയം കാത്തുനിൽക്കേണ്ടി വന്നു. ശിവരാഞ്ഞിട്ടായിരുന്നില്ല റോഡിന് വലതുവശത്ത് കാണുന്ന വീടും കടമുറകളും അടങ്ങിയ ബംഗ്ലാവ് തളിക്കുത്തെ പ്രധാന വ്യാപാരിയായിരുന്ന ടിവി മുഹമ്മദ് ഇക്കയുടേതാണ്.

   

പള്ളിക്കൂടത്തിൽ പോകുമ്പോൾ നിത്യവും കാണാറുണ്ടായിരുന്നു സാധനങ്ങളുടെ കാശും വാങ്ങി പണപ്പെട്ടിരുന്നു കറുത്ത കണ്ണടയും വെള്ള ഷർട്ടും വേഷം കടന്നു പണിക്കാരും സാധനങ്ങൾ വാങ്ങിക്കുവാൻ കാത്തുനിൽക്കുന്നവരുടെ തിക്കും തിരക്കുംഎപ്പോഴും കാണും. സഹപാഠിയായ ഗഫൂറിന്റെ വാപ്പയുടെ കടയാണത് ചിന്തകളെ സമയങ്ങൾ തുന്നിച്ചേർന്നപ്പോൾ ബസ്സുകൾ പലതും യാത്രക്കാരെ പുത്തൻതോൽ ഷോപ്പിൽ ഇറക്കി ഞാനില്ലാതെ പുറപ്പെട്ടു.

ഇനിയും സമയം കളയണ്ട എന്ന് ഞാനും വിചാരിച്ചു അടുത്ത ബസ്സിൽ കയറി നാട്ടിലിറങ്ങി ലക്ഷ്യം സ്റ്റോപ്പിൽ നിന്നിറങ്ങി മുന്നോട്ടു രണ്ടു ചുവടുകൾ വച്ചു കാണും രണ്ടുപേർ റോഡ് കുറിച്ച് കിടക്കുകയായിരുന്നു ഒരു യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച് റോഡിലൂടെ കുറെ ദൂരം ഉരഞ്ഞു നീങ്ങി. ഇടിയുടെ ആഘാതത്തിൽ മധ്യവയ അവർ ഭാഗികമായി ബോധരഹിത ആവുകയും റോഡിൽ നിറയെ രക്തം ചിതറുകയും ചെയ്തു പരിസരത്തുണ്ടായിരുന്നവർ.

ഓടിക്കൂടി എങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ ആരും ശ്രമിച്ചതേയില്ല. നിമിഷനേരം മനസ്സുരു തീരുമാനത്തിലെത്തി ഇടിയുടെ ആഘാതത്തിൽ രക്തംപുരണ്ട ആ ഉമ്മയുടെ ശിരസ്സ് കൈകളിലേക്ക് താങ്ങുന്ന ടാക്സി വിളിച്ചു മൂവരുമായി തളിക്കുളം ലൈറ്റ് ആശുപത്രിയിലേക്ക് പാഞ്ഞു. വണ്ടി നീങ്ങുന്നവരുടെ ഉമ്മയുടെ കണ്ണുകൾ തുറക്കുകയും ആരെയും പരത്തുകയും ചെയ്തു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.