ലക്ഷണക്കേട് എന്ന് പറഞ്ഞു കളിയാക്കി എന്നാൽ ഇവരുടെ ജീവിതത്തിൽ ഭാഗ്യം ഈ പെൺകുട്ടിയാണ് കൊണ്ടുവന്നത്.

വലിയ പഠിപ്പും സർക്കാർ ജോലിയും പത്രാസും ഒന്നും എനിക്ക് നൽകാത്തതിന് ഞാനെന്നും ഈശ്വരന്മാരോട് കടപ്പെട്ടിരിക്കുന്നു അതുകൊണ്ടാണ് ചായക്കടക്കാരൻ കണാരേട്ടന്റെ മകൾ രമണിയെ ഞാൻ പെണ്ണുകാണാൻ പോയപ്പോൾ കൂടെ വന്ന എന്റെ വല്യമ്മ എന്നോട് പറഞ്ഞത് നല്ല പഠിപ്പും സർക്കാർ ജോലിയും ഒക്കെ ഉണ്ടായിരുന്നെങ്കിൽ ഈ ചാള പെണ്ണുങ്ങളുടെ എല്ലാ ആവശ്യവും നിനക്കുണ്ടായിരുന്നു മോനെ ഇന്ന്. പക്ഷേ ഉടുത്തു നാണത്തോടെ ചായയുമായി.

   

അവൾ എന്റെ അടുത്ത് നിന്നപ്പോൾ ഞാൻ അവളെ അടിമുടി ഒന്ന് നോക്കി. എന്നെ നോട്ടം കണ്ടപ്പോൾ അടുത്തിരുന്ന ആ ബ്രോക്കർ കുട്ടപ്പന അടക്കം നോക്കേണ്ട കല്യാണം കഴിഞ്ഞു നല്ലോണം സ്നേഹം കൊടുത്താൽ അവൾ അല്ല അവളുടെ നന്നാവും മനസ്സിലാവും കല്യാണത്തിന് സമ്മതിച്ചു കല്യാണം കഴിച്ചു ആ സമയത്താണ് അമ്മ പറഞ്ഞത് നമ്മുടെ കല്യാണത്തിന് വരുന്ന വഴി ഒന്ന് വീണു ആശുപത്രിയിലായിരുന്നു.

ഞങ്ങൾ വീടെത്തി കോലായിലെ പണി കയറാൻ നേരം അവൾ ആദ്യം വെക്കാൻ പോയത് അയൽക്കാരി നാണിക്കള പറഞ്ഞത് അത് വലതുകാക്കി നിലവിളക്കുമായി അവൾ അകത്തേക്ക് കയറിയതും മടക്ക പറമ്പിലെ തെങ്ങിൽ നിന്നും ആരോ വെട്ടിയിട്ട പോലെ ദേവി ഒരു പച്ച ഓല. മുഴുവൻ ലക്ഷണക്കാടാണല്ലോ കാണുന്നത് മോനെ എന്ന് അമ്മയുടെ കാതിൽ പറഞ്ഞു ഞാൻ രമണിയുടെ കണ്ണിലേക്ക്.

നോക്കി അന്ന് രാത്രി മണിയറയിലേക്ക് ഒരു ഗ്ലാസ് പാലുമായി വന്ന ചേട്ടന്റെ ഭംഗിക്ക് എന്നെക്കാൾ പഠിപ്പും ഉള്ള നല്ലൊരു കുട്ടിയെ കിട്ടുമായിരുന്നു എന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ ആ ലക്ഷണങ്ങളിലേക്ക് ഒന്നുകൂടി നോക്കി രാവിലെ ശബ്ദം കേട്ട് എണീറ്റ് ചെന്ന് ഞാൻ കണ്ടത് അലക്കുകളിൽ ഒരു കുന്നുമായി മല്ലിടുന്ന രമണിയാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *