അച്ഛൻ നട്ട പ്ലാവ് മകനെ സൗഭാഗ്യം നൽകി.

പലപ്പോഴും നിധി എന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നത് മണ്ണിൽ നിന്ന് കുഴിച്ചെടുക്കുന്നവയാണ് എന്നാൽ അതിനെല്ലാം വിപരീതമായി ഇത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.നിധി എന്നത് പൂർവികർ കുഴിച്ചിടുന്ന വിലമതിക്കാനാവാത്ത സമ്പത്ത് കാലാന്തരങ്ങൾക്ക് ശേഷം ആരെങ്കിലും കണ്ടെടുക്കുന്ന ആണല്ലോ. അതുപോലെ ഒരു സംഭവം നടന്ന ഇരിക്കുകയാണ്. കുഴിച്ചിട്ടത് സ്വർണ്ണനാണയങ്ങളെല്ലാം പകരം ഒരു ചക്കക്കുരുവാണ് അതൊരു മരമായി മാറിയപ്പോൾ.

   

ലഭിച്ചത് നിധിയോളം മൂല്യവും. സംഭവം നടന്നത് കർണാടകയിലാണ് 35 വർഷം മുമ്പ് കർണാടകയിലെ തുമ്മാക്കൊരു ജില്ലയിൽ ചെല്ലൂർ ഗ്രാമത്തിലുള്ള എസ് കെ സിദ്ധാർത്ഥൻ നാട്ടുവളർത്തിയ പ്ലാവാണ് അടുത്ത തലമുറയ്ക്ക് അപൂർവ്വ ഭാഗ്യം കൊണ്ട് വന്നത്. മകൻ പരമേശ്വര യാണ് ഇപ്പോൾ പ്ലാവിന്റെ ഉടമ പ്ലാവിൻ കായ്ക്കുന്നത് അപൂർവങ്ങളിൽ അപൂർവമായ ഒരിനം കുഞ്ഞൻ ചക്കയാണ്. ചുളകൾക്ക് ചുവപ്പ് നിറം രുചിയിലും പോഷകഗുണത്തിലും ഭാരം ഏറിയാൽ രണ്ടര.

കിലോഗ്രാം ചക്കയുടെ സവിശേഷ ബന്ധുക്കളും ഏറെ ആവശ്യക്കാരത്തി പരമേശ്വരയുടെ പ്രാവ് നാട്ടിൽ താരമായി. ഇതുവരെ ഒരു ചക്ക പോലും ഈ പ്ലാവിൽ നിന്നും വില്ല ഈ അപൂർവയിനം പ്ലാവിന്റെ വംശന വർധയ്ക്കുള്ള മാർഗം അറിയാതിരുന്ന കർഷകന് സഹായമായി എത്തിയത് ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ഫോർട്ടി കൾച്ചർ റിസർച്ച് എന്ന സർക്കാർ സ്ഥാപനമാണ്.

തനിമ നഷ്ടപ്പെടാതെ ഗ്രാഫ്റ്റിങ്ങിലൂടെ പ്രാവിൻ തൈകൾ ഉത്പാദിപ്പിക്കുന്ന ഇൻസ്റ്റ്യൂട്ട് പരമശിനുമായി ധാരണ പത്രം ഒപ്പിട്ടു ഇതനുസരിച്ച് ഉത്പാദിപ്പിക്കുന്ന പ്ലാവിൻ തൈകൾ ഇൻസ്റ്റിറ്റ്യൂട്ട് പേരിൽ വിളിക്കുക മാത്രമല്ല വരുമാനത്തിന്റെ 75% പരമേശ്വരി നൽകുകയും. പ്ലാവിന്റെ ജനിതക അവകാശവും പരമേശ്വരനാണ് പ്ലാവ് നട്ട പിതാവിന്റെ സ്മരണക്കായി ഈണത്തിന് സിദ്ദു എന്ന പേരിട്ടതും ഇൻസ്റ്റിറ്റ്യൂട്ട് തന്നെ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *