കുഞ്ഞിനെ ജീവനോടെ ലഭിക്കുകയില്ല എന്ന് വിധിയെഴുതി എന്നാൽ പിന്നീട് ഇവരുടെ ജീവിതത്തിൽ സംഭവിച്ചത്…

തങ്ങൾക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിനെപ്പറ്റി എല്ലാ മാതാപിതാക്കൾക്കും നിരവധി സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടാകാറുണ്ട് സ്വന്തം കുഞ്ഞിന്റെ മുഖം ഒന്ന് കാണാനും അവനെ ഒന്ന് താലോലിക്കാനും ഒക്കെ ആഗ്രഹിച്ചാണ് ഗർഭകാലത്തെ ഓരോ ദിനവും മാതാപിതാക്കൾ തള്ളി നീക്കുന്നത്. എന്നാൽ ചില സമയങ്ങളിൽ ഈശ്വരൻ ചിലരെ വളരെ ക്രൂരമായി പരീക്ഷിക്കാറുണ്ട് തന്റെ കുഞ്ഞിനുവേണ്ടി ശവമഞ്ചും ഒരുക്കി കാത്തിരിക്കേണ്ടി വന്ന മാതാപിതാക്കളുടെ കഥയാണ് ഈ പറയുന്നത്. ഫ്ലോറിഡയിലെ സ്റ്റീഫൻ എറിക്.

   

ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് അബി ജോൺസ് അമ്മയുടെ ഉദരത്തിൽ ആയിരുന്നപ്പോൾ തന്നെ ജീവനോടെ കിട്ടില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ കുഞ്ഞ്. മുപ്പതാമത്തെ ആഴ്ചയിലെ സ്കാനിംഗിൽ ആണ് സ്റ്റീഫൻ ദമ്പതികളുടെ കുഞ്ഞിനെ ട്യൂമർ ആണെന്ന് കണ്ടെത്തുന്നത് ഓരോ ദിവസവും ഈ ട്യൂമർ അതിവേഗം വളരുന്നത് കൊണ്ട് തന്നെ കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാൻ കഴിയില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി.

ഒടുവിൽ തന്റെ കുഞ്ഞിനുവേണ്ടി ശവമഞ്ചും ഒരുക്കി വേദനയോടെ കാത്തിരുന്നു അമ്മയും അച്ഛനും. കുഞ്ഞു വളരുന്നതിനൊപ്പം അവന്റെ തലച്ചോറിലെ ട്യൂമറും വളർന്നു ഗർഭാവസ്ഥയിൽ ആയതുകൊണ്ട് തന്നെ ഒന്നും ചെയ്യാൻ കഴിയാതെ ആ കുഞ്ഞിന്റെ മരണം നോക്കി നിൽക്കാൻ മാത്രമേ ആ മാതാപിതാക്കൾക്കും ഡോക്ടർമാർക്കും കഴിയുമായിരുന്നു.

തന്റെ പൊന്നോമനയെ ഒരു ദിവസത്തേക്ക് എങ്കിലും ജീവനോടെ ലഭിക്കണമെന്ന് മനസ്സുരുകി പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു അത്ഭുതമെന്നു പറയട്ടെ ഡോക്ടർമാരുടെ പ്രവചനങ്ങളെ മറികടന്ന് ഏവരെയും അത്ഭുതപ്പെടുത്തി സുന്ദരിയായ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. അവൾ ജീവനോടെ പുറത്ത് എത്തിയെങ്കിലും അവളെ ചികിത്സിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *