തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഈ സ്ത്രീയെ കണ്ടപ്പോൾ എല്ലാവരും അതിശയിച്ചു.

ക്ഷേത്രപടവുകൾ പതിയെ ഇറങ്ങുമ്പോൾ ചാറ്റിൽ മഴ തുടങ്ങി ശാന്തമായ മനസ്സോടെ മീര മകൻ അഞ്ചു വയസ്സുകാരൻ ആരോമലിന്റെ കൈപിടിച്ച് നടന്നു മുന്നേ നടന്നെത്തിയപ്പോഴേക്കും കാർ സ്റ്റാർട്ട് ചെയ്തു കഴിഞ്ഞിരുന്നു. അവരെ നമ്മൾ സേഫ് ആക്കി കഴിഞ്ഞു ഇനിയും അവിടെ പോകണോ, പുറകിലെ സീറ്റിൽ മകനെ ഇരുത്തി മുന്നിൽ കയറിയ അനിഷ്ടത്തോടെ ശരത് ചോദിച്ചു. അവളുടെ മറുപടിക്ക് കാക്കാതെ വീണ്ടും തുടർന്നു നിന്റെ പിറന്നാളായ.

   

ഇന്ന് നമ്മൾ ലീവെടുത്ത് എന്തിനാണ് രണ്ടു വീടുകളിലും പോയി അച്ഛനമ്മമാരോടൊപ്പം ചെലവഴിക്കാൻ രാത്രി മടങ്ങി വീട്ടിലെത്തുകയും വേണം നാളെ ജോലിക്കും കുഞ്ഞിന് സ്കൂളിലും പോകാനുള്ളതല്ലേ അവൾ തിരിച്ചു ഒന്നും പറയാൻ പോയില്ല അവളുടെ വാശി അറിയാവുന്നതുകൊണ്ട് ശരത്ത് പിന്നെ തർക്കിക്കാനും പോയില്ല അപ്പോഴേക്കും മഴ തകർത്തു പെയ്യാൻ തുടങ്ങി കാറിന്റെ വേഗത കൊപ്പം ഓടിമറയുന്ന.

കെട്ടിടങ്ങളും വൃക്ഷങ്ങളും നോക്കിയിരിക്കെ മേരിയുടെ മനസ്സും പുറകിലേക്ക് പോയി. പുതിയ ഓഫീസിലേക്ക് മാറ്റം കിട്ടി വന്നിട്ട് ഒരാഴ്ചയായിരുന്നുള്ളൂ അവിടുത്തെ ബസ്റ്റോപ്പിൽ വച്ചാണ് അവരെ ആദ്യം കാണുന്നത്. എല്ലാവരും ഭ്രാന്തി എന്ന മുദ്രകുത്തിയ സ്ത്രീ അവരെ ആദ്യമാദ്യം കാണുമ്പോൾ പേടിയും വെറുപ്പും ആയിരുന്നു അതിനേക്കാൾ നിറം മങ്ങിയ മുണ്ട് അതിനുമുകളിൽ ചുറ്റി പാറിപ്പറന്ന.

മുടികൾ അനുസരണയില്ലാതെ കെട്ടിവച്ച് പലനിറത്തിലുള്ള പ്ലാസ്റ്റിക് വളകൾ കൈകളിലും വലിയ മുത്തുമാലകൾ കഴുത്തിലും പകുതിയായ ചെരുപ്പുകളും അണിഞ്ഞ രൂപം എപ്പോഴും ഒരു പാണ്ടക്കെട്ട് കയ്യിൽ കാണാം കറുത്ത പല്ലുകൾ കാട്ടി ഇടയ്ക്കിടെ ചിരിക്കും. ബസ്റ്റോപ്പിൽ ആണ് താമസം എല്ലാവരുടെയും മുന്നിൽ പോയി അധികാരത്തോടെ കൈനീട്ടം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *