ഈ ടീച്ചറെ പോലെ ആയിരിക്കണം എല്ലാവരും..

രണ്ടാം ക്ലാസിലെ അറ്റൻസ് രജിസ്റ്റർ പതിവായി ചുവന്ന മഷി വീണിരിക്കുന്ന ആ പേരിലൂടെ പ്രവീണ ടീച്ചർ ഒന്ന് കണ്ണോടിച്ചു. ദീപകൃതർ ഒരു നിമിഷം പോലും ആലോചിക്കാതെ ക്ലാസിലെ അവസാന ബഞ്ചിലെ തളർന്നു മുഖം പ്രവീണയുടെ മനസ്സിൽ തെളിഞ്ഞു. അഴുക്കുപിടിച്ച യൂണിഫോം സെറ്റിന്റെ ബട്ടൺ എല്ലാം പൊട്ടി പോയിട്ടുണ്ട് അത് സൂചിപ്പിന്നുകൊണ്ട് ചേർത്ത് വച്ചിരിക്കുന്നു. അലസമായി പാറിപ്പറഞ്ഞ എണ്ണമയം ഇല്ലാത്ത മുടി കണ്ണിനെ മറക്കുകളോ വീണു കിടക്കുന്നു.

   

ഒരു ഏഴ് വയസുകാരന് ചേരാത് നീസംഗത നിറഞ്ഞ മുഖം. ഒരിക്കൽപോലും ഒന്ന് ചിരിച്ചു കാണാത്ത ആമുഖം മറ്റു കുട്ടികളുടെ സംസാരിക്കുന്നതും അപൂർവ്വം പലപ്പോഴും അവനെന്തോ പ്രശ്നം അലട്ടുന്നതായി തോന്നിയപ്പോൾ അവനോട് അത് ചോദിച്ചിരുന്നു. കണ്ണുകളിലേക്ക് കുറ്റുനോക്കി മൗനമായി നടന്നു നീങ്ങുമ്പോൾ പരാതി അവസരം കാത്തുനിൽക്കുന്ന വീട്ടിലുള്ള 10 വയസ്സുകാരനെ ഓർത്തു പ്രവീണ ടീച്ചർ. ദീപക് വന്നിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു സ്റ്റാഫ് റൂമിൽ അവന്‍റെ കാര്യം.

പറയുമ്പോൾ ചേർത്തുപിടിക്കേണ്ട മറ്റ് അധ്യാപകർ തന്നെ അവനെ തള്ളിപ്പറയുന്ന കേട്ട് പ്രവീണയ്ക്ക് അവരോട് ദേഷ്യം തോന്നി. അവന്റെ സാഹചര്യങ്ങളെ മനസ്സിലാക്കി അവന് വെളിച്ചവർ തന്നെ അവനെ അന്ധകാരത്തിലേക്ക് തള്ളിവിടാൻ ശ്രമിക്കുമ്പോൾ അധ്യാപനം ഒരു ജോലി മാത്രമായി കാണുന്ന അവരോട് പ്രവീണയ്ക്ക് പുച്ഛമാണ് തോന്നിയത്.

കാരണം അധ്യാപിക എന്നാൽ ജോലിയെക്കാൾ ഉപരി ഒരു ഉത്തരവാദിത്തമാണ് എന്ന് പറഞ്ഞ് പഠിപ്പിച്ച അച്ഛന്റെ മകളാണ് പ്രവീണ. അതുകൊണ്ടുതന്നെയാണ് സ്കൂൾ രജിസ്റ്റർ നോക്കി. ദീപക്കിന്റെ വീട് അന്വേഷിച്ചിട്ട് ഇറങ്ങിയതും. അല്പം ഉള്ളിലേക്ക് നീങ്ങി സ്വീറ്റ് കൊണ്ട് ഒരു ഒറ്റമൂലി വീടായിരുന്നു അവന്റെ. ആ വീടിന്റെ അവസ്ഥ പ്രവീണയുടെ മനസ്സിൽ ഒരു വിങ്ങൽ ഉണ്ടാക്കി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.