മദ്യപിച്ച് രോഗിയായ ഭർത്താവ് ആത്മഹത്യ ചെയ്തപ്പോൾ, ഭാര്യക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ.

നിങ്ങളാരാണ് ഇദ്ദേഹത്തിന്റെ ഭാര്യ കരൾ ഉണ്ടായിരുന്നത് കാണിക്കാൻ പോലും ഇല്ലാത്ത അവസ്ഥ ആണല്ലോ എന്തായാലും ഇന്ന് ഡിസ്ചാർജ് എഴുതിയിട്ടുണ്ട് ഇനി ഒരു തവണ കൂടി ഇങ്ങനെ കൊണ്ടുവരേണ്ടി വന്നാൽ ഒരു കോടി കൊണ്ട് കൂടെ കരുതിക്കോളും പുതപ്പിച്ചു കൊണ്ടുപോകാൻ. മെഡിക്കൽ കോളേജ് കാൻഡിൽ നിന്നും ചൂട് കഞ്ഞി ഒന്ന് രണ്ട് പാക്കറ്റ് നാരങ്ങ അച്ചാർ വാങ്ങി പൊള്ളുന്ന മനസ്സും ശരീരവുമായി അവൾ വാർഡിലേക്ക് വന്നു കയറിയത് റൗൺസിലി വന്ന സീനിയർ ഡോക്ടറുടെ മുന്നിലേക്ക് ആയിരുന്നു. ഡോക്ടർ കയ്യിലിരുന്ന ചാരനിറത്തിലുള്ള ടെലസ്കോപ്പ് കഴുത്തിൽ ചുറ്റി.

   

അതിനുശേഷം പോക്കറ്റിൽ നിന്ന് പേനയെടുത്ത് കേസ് ഷീറ്റിൽ എന്തോ കുത്തിക്കുറിച്ചു. തനിക്കു മുമ്പിൽ ഒരു തൂക്കുപാത്രം കടലാസുമതിയും പിടിച്ച് നിൽക്കുന്ന സ്ത്രീയെയും കട്ടിലിരിക്കുന്ന രോഗിയും കൂട്ടിരിപ്പുകാരിയായ മകളെയും ഫ്രെയിം ഇല്ലാത്ത അട്ടിക്കണ്ണടയുടെ ഉള്ളിലൂടെ മാറിമാറി അയാൾ നോക്കി. ജീവനക്കാർ മത്സ്യങ്ങളെ പോലെ അവരുടെ കണ്ണുകളുടെ പ്രകാശം കെട്ടിയിരുന്നു.

ജീവിതം കാറും കോളും നിറഞ്ഞതും ആണെന്ന് വിളിച്ചു ഒരു ചെറു കാറ്റിനെ പോലും ഭയക്കുന്ന കരിയില പോലെ ചെറുതായി വിറക്കുന്ന ശരീരം. ദേഹം നിറയെ അടികൊണ്ടതുപോലെയുള്ള കറുത്ത നീണ്ട വരകൾ നിറഞ്ഞിരിക്കുന്നു. പരീക്ഷിച്ചു മതിയാകാത്ത ദൈവത്തിനോട് പരാതിയില്ലെന്ന് പറയാതെ പറഞ്ഞ തന്റെ കടമകൾ പറയാതെ പറഞ്ഞു.

തന്റെ കടമകൾ നിർവഹിക്കുന്നു എന്ന് വ്യക്തം. നിസ്സഹായത മുറ്റിയ ആ വിളയ മുഖത്തിലും പ്രതീക്ഷകളെറ്റ കണ്ണുകളിലും നോക്കിയതോടെ കാർക്ക് ശേഷം നിറഞ്ഞ നോട്ടം മാറി ഡോക്ടറുടെ മുഖഭാവത്തിൽ അവളോടുള്ള സഹതാപം നിറഞ്ഞു ഇന്നു നാളെയോ ഡിസ്ചാർജ് ഉണ്ടാകും എന്ന് രാവിലെ വന്ന കുട്ടി ഡോക്ടർമാരുടെ കൂട്ടത്തിൽ ഒരുവൻ അവളെ അറിയിച്ചിരുന്നു.