മരിച്ചുപോയ യാചകന്റെ ആസ്തികണ്ട് ഞെട്ടി പോലീസുകാർ..

മുംബൈയിൽ കഴിഞ്ഞ ദിവസമാണ് ട്രെയിൻ ഇടിച്ച് ഒരു യാചകൻ മരിച്ചത് മരിച്ചയാചകന്റെ വീട് പരിശോധിക്കാൻ എത്തിയ പോലീസുകാർ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. അമ്പടിപ്പിക്കുന്ന ഈ കാഴ്ചയുടെ വാർത്തകളാണ് ഇപ്പോൾ വൈറലാകുന്നത് വർഷങ്ങളായി തെക്കു വീഴും മുംബൈയിലെ ഗോവണ്ടിയിലെ താമസിക്കുന്ന ബിറാഡി ചന്ദ് ആസാദ് ഭിക്ഷഎടുത്തിരുന്നത്. 62 വയസ്സായ ആസാദിന്റെ ഭിക്ഷാടനം ഗോവ റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു.

   

കഴിഞ്ഞ ഒരു ദിവസമാണ് ആസാദ് പാലം കടക്കുന്നതിനിടയിൽ മരിച്ചത്. ഇതിനുശേഷമാണ് മരിച്ചതിന്റെ വീട് പരിശോധിക്കാൻ പോലീസുകാർ അമ്പരപ്പിക്കുന്ന കാഴ്ച കണ്ടത്. കൂട്ടുമുറി വീട്ടിലെ വസ്തുക്കൾ പലതും ടാർപോളിൻ കൊണ്ട് മൂടിയിരുന്നു ചാക്കുകുമായി നാണയങ്ങൾ നിറച്ചു വച്ചിരിക്കുകയായിരുന്നു ഒരു ദശയോളം പോലീസുകാർക്ക് എട്ടുമണിക്കൂറോളം നാണയങ്ങൾ എല്ലാം എണ്ണി തീർന്നപ്പോൾ1.7 7 ലക്ഷം രൂപയുണ്ടായിരുന്നു.

ഇതുകൂടാതെ ബാങ്കുകളിൽ നിന്നുള്ള രസീതുകളും പാസ്ബുക്ക് എല്ലാം ഉണ്ടായിരുന്നു ഇതിൽ സ്ഥിരനിക്ഷേപമായി എട്ടു ലക്ഷം രൂപയും പാസ്ബുക്കിൽ 96,000 രൂപയുടെ ബാലൻസ് ഉണ്ടായിരുന്നു. ആധാർ അടക്കമുള്ള രേഖകളും ആസാദി ഉണ്ടായിരുന്നു പോലീസുകാർ പരിശോധിച്ചതിൽ നിന്ന് ആസാദിന്റെ ആദ്യ സമ്പാദ്യം 11.5 ലക്ഷത്തിലേറെ രൂപയാണെന്ന് വ്യക്തമായി.

വിലാസമായി രേഖകളിൽ ഉള്ളത് രാജസ്ഥാനിലേക്ക് പോയി അവകാശികളെ പോലീസ് കണ്ടെത്തും. വർഷങ്ങളായി ഭിക്ഷ എടുത്ത് ലഭിച്ച പണമാണ് പരിചയക്കാർ പറയുന്നു177000 വരുന്ന നാണയങ്ങൾ റെയിൽവേ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്ഥിരനിക്ഷേപത്തിന്റെ രേഖകളും ഒന്നരലക്ഷവും ബന്ധുക്കൾക്ക് കൈമാറാനാണ് തീരുമാനം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *