ഇങ്ങനെയൊരു ചോദ്യം ഏതൊരു ഭർത്താവും ഭാര്യയിൽ നിന്ന് പ്രതീക്ഷിച്ചു കാണില്ല..

ചേട്ടാ ഞാൻ ഒരാളുമായി സ്നേഹത്തിലാണ് ഞങ്ങൾ ഒളിച്ചോടി കല്യാണം കഴിക്കട്ടെ പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടക്ക് സ്വന്തം ഭാര്യയിൽ നിന്ന് തീർന്ന ചോദ്യം ശശാങ്കന്റെ തൊണ്ടയിൽ കുടുങ്ങി. നീ എന്താ പറഞ്ഞത് മുഖത്തിനേറ്റാൽ മറച്ചിട്ട് ഒരു വിളറിയെ പുഞ്ചിരിയോടെ സുശീല നോക്കി പുട്ടും കടലയും കൂട്ടിയടിക്കുന്ന അവൾ ചോദ്യം കേട്ടപ്പോൾ മുഖമുയർത്തി. എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഗുരുവിന്റെ കൂടെ ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കട്ടെ എന്ന്.

   

ചോദ്യം കേട്ട് കട്ടൻചായ ഊതി കുടിക്കാൻ മറന്ന അവന്റെ വായയെക്കാൾ പൊള്ളിയത് ശശാകിന്റെ മനസ്സായിരുന്നു. അഞ്ചാറു വർഷം പ്രണയിച്ച് അവളുടെ വീട്ടുകാരുടെ യുദ്ധം ചെയ്ത് നേടിയെടുത്ത പെണ്ണ് അഞ്ചുവർഷക്കാലം ഒരേ പ്ലേറ്റിൽ നിന്ന് പരസ്പരം ഭക്ഷണം വാരികൊടുത്തു ഒരേ ശ്വാസ നിശ്വാസങ്ങൾ ഏറ്റുവാങ്ങിയും ഉറങ്ങിയിരുന്നവർ. എല്ലാ സുഖദുഃഖങ്ങളും പങ്കുവെച്ചിരുന്നെങ്കിലും ഒരു കുഞ്ഞില്ലാത്ത ദുഃഖം അവൾ ആരോടും പങ്കുവെച്ചിരുന്നില്ല.

നീറി നീറി പോയിരുന്ന തലയിണയോടെ അല്ലാതെ അതിൽ തനിക്ക് വല്ലാത്ത സങ്കടം ഉണ്ടായിരുന്നു. ക്ഷേത്രത്തിൽ സുശീല എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. അതും ഒരു കൂസലും ഇല്ലാതെ ഉറച്ച ചോദ്യവുമായി. അവൾ ഒന്നും ആലോചിക്കാതെ പുട്ടും കടലയും വെട്ടി വിഴുങ്ങുന്നുണ്ട് ഒന്ന് കണ്ണടച്ചു തുറന്നപ്പോഴേക്കും കടലക്കറിയുടെ പ്ലേറ്റ് മാറ്റി ചെറുപഴത്തിൽ പുട്ട് കൂട്ടിക്കുഴച്ചു തുടങ്ങി.

ഭക്ഷണത്തിന്റെ മടുപ്പു പോലെതന്നെ ദാമ്പത്തിലും മടുപ്പ് ഉടലെടുക്കുമോ എന്ന സന്ദേശത്തിലായി ശശാങ്കൻ. എല്ലാവർക്കും ഇത്തിരി കഴിഞ്ഞാൽ പരസ്പരം മടുപ്പാണല്ലോ അതുകൊണ്ടാണല്ലോ ഭാര്യയെ വീട്ടിൽ ഭർത്താവും ഭർത്താവിനെ വിട്ട് ഭാര്യയും മക്കളെ വിട്ട് മാതാപിതാക്കളും മാതാപിതാക്കളെ മക്കളും ഒളിച്ചോടുന്നത്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.