പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയപ്പോൾ സംഭവിച്ചത്..

ഇനി വെറും ഒരാഴ്ചകൂടി തന്റെ പതിനഞ്ചു വർഷത്തെ പ്രവാസം തീരുകയാണ്. എത്രയും പെട്ടെന്ന് നാട്ടിൽ എത്തിയാൽ മതി എന്ന ചിന്ത മാത്രമാണ് ഇപ്പോൾ. ഇരുപത്തിയൊന്നാമത് വയസ്സിൽ പ്രവാസിയായി അതാണ്. ഒന്നുമില്ലാതിരുന്ന അവസ്ഥയിൽ നിന്നും ജീവിതം വിട്ടു പിടിച്ചു കൊണ്ട് എല്ലാ അഹങ്കാരത്തോടു കൂടി തന്നെ ജനിച്ച മണ്ണിൽ ജീവിക്കണം. എല്ലാം ഒരുതരം വാശിയായിരുന്നു അമ്മയോടും അച്ഛനോടും തള്ളിപ്പറയുന്ന എല്ലാവരോടുമുള്ള വാശി. ജോഷിയുടെ ചുണ്ടിൽ ചിരി വിടർന്നു.

   

വയസ്സുണ്ട് മൂത്തവൻ ആണെങ്കിലും എന്നു അനിയൻ നേക്കാൾ പരിഗണന തനിക്ക് ലഭിച്ചിട്ടില്ല .ഒരു മേൽക്കൂരയിൽ അനുഭവിച്ച വേർതിരിവ് അല്ലെങ്കിൽ പ്രത്യേകിച്ച് ഒരു കഴിവും ഇല്ലാത്ത ഇന്നലെവരെ നാലാളുടെ മുന്നിൽ കൈയ്യടി വാങ്ങുകയോ ഒന്നും നേടും ചെയ്യാത്ത തന്നെക്കാളും എന്തുകൊണ്ടും യോഗ്യൻ അവൻ തന്നെയാണ്. ചെറുപ്പംമുതൽ പഠിപ്പിലും കലകളിലും അംഗീകാരങ്ങളും കയ്യടിയും വാങ്ങി അമ്മയുടെയും അച്ഛനെയും അഭിമാനം കാത്തവൻ.

തനിക്ക് അഭിമാനം ആയിരുന്നു അവന്റെ വിജയികൾക്ക് മുന്നിൽ തന്നെ താഴ്ത്തി കെട്ടുന്നത് വരെ ,ഒന്നും നേടാത്ത അവൻ എന്ന് പരിഹസിക്കുന്നവരെ. നീ എന്ത് നേടി എന്ന പരിഹാസത്തോടെ ചോദിക്കും അവരുടെ മുന്നിൽ എടുത്തുപറയാൻ ഒന്നുമില്ലായിരുന്നു. അവന്റെ വിജയങ്ങളോടെ താരതമ്യപ്പെടുത്തി പുച്ഛിക്കുന്ന അവരുടെ മുന്നിൽ സ്വന്തം അമ്മപോലും അവനെ മാത്രം ചേർത്ത് പിടിക്കും.

കൂടെ തനിക്കൊരു വിശേഷണവും അവന് കുറെ കൂട്ടു കൂടി നടക്കാൻ അറിയാം. നെഞ്ചുപൊട്ടി കരഞ്ഞിട്ടുണ്ട് പലപ്പോഴും തീർത്തും ഒറ്റപ്പെട്ട പോലെ. അമ്മയും അച്ഛനും മുന്നിൽ താൻ എന്നൊരു പരാജയമായിരുന്നു അതിനു മോഡി കൂട്ടാൻ പോന്നതായിരുന്നു തന്നെ പ്ലസ്ടുവിൽ തോൽവി. എല്ലായിപ്പോഴും തനിക്ക് വേണ്ടപ്പെട്ടവർ തന്നെ അനിയൻറെ ഫുൾ മാർക്ക് കൂടിയുള്ള വിജയങ്ങൾ തൻറെ തോൽവികൾ മായി താരതമ്യം ചെയ്ത് പൂർണ്ണമായും തന്നെ ഒന്നിനും കൊള്ളാത്ത എന്ന നിലയിൽ എത്തിച്ചു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *