അമ്മയെ ഗുരുവായൂര ഉപേക്ഷിച്ച മകന്റെ ജീവിതത്തിൽ പിന്നീട് സംഭവിച്ചത്.

സ്റ്റേജിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ കലാപരിപാടികൾ എന്നാൽ അതിലൊന്നും ശ്രദ്ധിക്കാതെ ഇന്നലെയുടെ പടവുകളുടെ കൂടി ഇറങ്ങി പോവുകയാണ് മനസ്സ്. താനും വിഷയത്തിനും മോനും ഒന്നിച്ചുണ്ടായിരുന്ന കൊച്ചുകൊച്ചു സന്തോഷങ്ങളും പരിഭവങ്ങളും നിറഞ്ഞ ആ ദിവസങ്ങളിൽ. കുന്നിൻ മുകളിലുള്ള കൃഷ്ണന്റെ അമ്പലത്തിലേക്ക് ഞങ്ങൾ ദിവസവും പോയിരുന്നു വിശ്വേട്ടന്റെ വിരലിൽ തോന്നിക്കൊണ്ട് കലപില സംസാരിച്ചുകൊണ്ട് വിധ നടക്കും. മടങ്ങുമ്പോൾ താമരക്കുളത്തിന്റെ.

   

കരയിലെത്തിയാൽ അവൻ അവിടെ ഇരിക്കും വിശ്വേട്ടൻ കുളത്തിലിറങ്ങി താമരപ്പൂ പറിച്ചു കൊടുക്കാനാണ്. പൂവ് കയ്യിൽ കിട്ടിയാൽ തുള്ളിച്ചാടി വീട്ടിലേക്ക് കൂടും. അതുകൊണ്ട് വിശ്വേട്ടൻ പറയും ഗൗരി അവന്റെ സന്തോഷം കണ്ടില്ലേ. ആ സന്തോഷം എന്നും അവന്റെ മുഖത്ത് ഉണ്ടാകണം അവന്റെ ആഗ്രഹങ്ങളിൽ നമ്മളെക്കൊണ്ട് കഴിയുന്നതൊക്കെ സാധിച്ചു കൊടുക്കണം. എന്റെ കുട്ടി ഒരിക്കലും വേദനിക്കരുത് ഞങ്ങളുടെ ജീവിതം കണ്ട് ആർക്കാണ് അസൂയ തോന്നിയത് എന്നറിയില്ല വിധിയുടെ കരിനിഴൽ ഞങ്ങളെ ചുറ്റിവരുന്നു.

ചേട്ടൻ പോയി തന്നെയും യദുവിനെയും ഈ ഭൂമിയിൽ തനിച്ചാക്കിക്കൊണ്ട്. അവനെയും കൊണ്ട് ഒറ്റയ്ക്ക് നീന്തി ഒരു കരപറ്റാൻ വിശ്വേട്ടൻ നടന്ന വഴികളിലൂടെ താനും നടന്നു മണ്ണിനെ സ്നേഹിച്ചു ആ സ്നേഹം ഇരിട്ടിയായി തനിക്ക് തിരിച്ചു ലഭിച്ചു. അതിന്റെ ഫലം തന്നെയാണ് സോഷ്യൽ സ്റ്റാറ്റസ്. ജോലി പുതിയ ബന്ധങ്ങൾ എല്ലാം ഇതൊക്കെയല്ലേ.

ഞങ്ങളുടെ യദുവിനെ പുതിയ ഒരാൾ ആക്കിയത് പ്രത്യേകിച്ച് ആരോടും സ്നേഹവും കടപ്പാടും ഒന്നുമില്ലാത്ത തനിക്ക് പോലും അപരിചിതനായ യദു. ഒരു ദിവസം അവൻ തന്നെ മുറിയിലേക്ക് വന്നു അമ്മയുടെ ഒരു കാര്യം പറയാനുണ്ടായിരുന്നു മുഖപരി എവിടെയാണ് തുടങ്ങിയത്. ടൗണിൽ ഒരു വില്ല വിൽക്കാനുണ്ട് എനിക്ക് അത് വാങ്ങിയാൽ കൊള്ളാമായിരുന്നു. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.