ഏഴുമാസം ഗർഭിണിയായ യുവതി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ യഥാർത്ഥത്തിൽ നടന്നത്..

ഇന്നത്തെ ലോകത്ത് പലരീതിയിലുള്ള സംഭവങ്ങൾ നടക്കുന്നുണ്ട് വളരെയധികം ക്രൂരകൃത്യങ്ങൾ ഇന്ന് നമ്മുടെ ഭൂമിയിൽ നടന്നുകൊണ്ടിരിക്കുന്നു. ഇത്തരത്തിൽ നടന്ന ഒരു ക്രൂര കൃത്യത്തിന് കഥയാണ് ഇവിടെ പറയുന്നത്.2008 സെപ്റ്റംബർ നാലാം തീയതി സിംഗപ്പൂരിലെ ഡയമണ്ട് എന്ന ഒരു ഹോട്ടൽ ആ ഹോട്ടലിലെ 28 നമ്പർ റൂം ക്ലീൻ ചെയ്യാൻ മാനേജർ ഏൽപ്പിക്കുകയാണ്.

   

അങ്ങനെ രണ്ട് ചെറുപ്പക്കാർ ആ റൂമിലേക്ക് ചെന്ന് ക്ലീൻ ചെയ്യാനായി ആരംഭിച്ചു. റൂമിലെ കട്ടിൽ മാറ്റിയിട്ട് അവർ വൃത്തിയാക്കാൻ നോക്കുമ്പോൾ കട്ടിൽ നീങ്ങുന്നില്ല അങ്ങനെ സാധാരണ പൊതുവെ എല്ലാ ഹോട്ടലുകളിലും നീക്കാൻ കഴിയാത്ത രീതിയിലാണ് കട്ടിൽ ഉണ്ടായിരിക്കുക എന്നാൽ ആ ഹോട്ടലിൽ നേരെ തിരിച്ചായിരുന്നു പക്ഷേ കട്ടിൽ നീക്കാൻ കഴിയുന്നില്ല അങ്ങനെ അവർ മാനേജറെ വിളിച്ചു.

കൊണ്ടുവന്നു എല്ലാരും ചേർന്ന് കട്ടിൽ തല്ലിയപ്പോൾ പുറത്തേക്ക് വന്നത് ഒരു പെണ്ണിന്റെ തലയായിരുന്നു അത് കണ്ട് എല്ലാവരും ഞെട്ടിപ്പോയി. ഉടനെ തന്നെ അവർ റൂമിൽ നിന്നും പുറത്തിറങ്ങി റൂം പുറത്തുനിന്നും പൂട്ടി നേരെ പോലീസിനെ വിളിച്ചു കട്ടിൽ നീക്കിയപ്പോൾ ഒരു സ്ത്രീയുടെ ബോഡിയാണ് അതിനടിയിൽ കിടക്കുന്നത് വസ്ത്രങ്ങൾ ഒന്നുമില്ലാത്ത രീതിയിലായിരുന്നു രണ്ടു നാൾ പഴക്കവും ഉണ്ട്.

ഉടനെ തന്നെ ആ ബോഡി പോസ്റ്റ്മോർട്ടത്തിനായി പോലീസ് അയക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നപ്പോൾ ആ സ്ത്രീ ഏഴുമാസം ഗർഭിണിയായിരുന്നു ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത് എന്ന് മനസ്സിലായി. അങ്ങനെ ആ റൂമിൽ അവസാനമായി ആരാണ് താമസിച്ചത് എന്ന് പോലീസ് അന്വേഷിക്കാൻ തുടങ്ങി.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *