ഈ കത്ത് എല്ലാ വിധവകൾക്കും ഒരു മാതൃകയാവണം..

കേവലം 9 മാസം പ്രായമായ മകളെ ലാളിച്ചു കൊതിതീരാതെ ജീവന്റെ ജീവനായ ഭാര്യയെ പ്രണയിച്ച് മതിയാകതയാണ് തന്റെ 26 വയസ്സിൽ ടോട് സൈനികൻ ലോകത്തോട് വിട പറഞ്ഞത്. 2010 ൽ ജോലിയുടെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ പോയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണം. ഭർത്താവ് മരിച്ചിട്ട് വർഷങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ മരണത്തെ അതിജീവിക്കാൻ തന്നെ പ്രേരിപ്പിച്ച ഒരു സംഭവത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് സൈനിക ഉദ്യോഗസ്ഥന്റെ വിധവയമ്മ.

   

ഹാം താമസിക്കുന്ന തന്റെ ജീവിതത്തെക്കുറിച്ചും ഭർത്താവിന്റെ മരണത്തെക്കുറിച്ചും ആ മരണത്തെ താൻ അതിജീവിച്ചതിനെ കുറിച്ചും വിശദീകരിക്കുന്നത് ഇങ്ങനെ അഫ്ഗാനിൽ നടന്ന ഒരു സ്ഫോടനത്തിലാണ് എനിക്ക് ഭർത്താവിനെ നഷ്ടപ്പെടുന്നത് എല്ലാവിധ ബഹുമതികളോടും കൂടി അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടന്നു അദ്ദേഹത്തിന് വേർപാടിൽ വല്ലാതെ സങ്കടപ്പെട്ടിരിക്കുന്ന സമയത്താണ് സഹപ്രവർത്തകരിൽ ഒരാളെ അദ്ദേഹത്തിന് ലാപ്ടോപ്പ് എനിക്ക് കൈ കൈ മാറിയത്.

ആ ലാപ്ടോപ്പ് ആണ് പിന്നീട് എന്റെ ജീവിതത്തിലെ നിർണായക വഴിത്തിരിവായത് ലാപ്ടോപ്പിലെ ഡെസ്ക്ടോപ്പിൽ എന്നെ കാത്തിരുന്ന പോലെ രണ്ട് വേർഡ് പാർട്ട് ഫയലുകൾ ഉണ്ടായിരുന്നു. അഫ്ഗാനിലേക്ക് പോകുന്നതിനു മുൻപ് മരണമുന്നിൽ കണ്ട് അദ്ദേഹം തയ്യാറാക്കി വെച്ച കത്തുകൾ ആയിരുന്നു അത്. ഒന്ന് എനിക്ക് വേണ്ടിയും മറ്റൊന്ന് മകൾക്ക് വേണ്ടിയും അദ്ദേഹത്തിന്റെ സംസ്കാര ശുശ്രൂഷകൾ കഴിഞ്ഞ് രണ്ടാമത്തെ ദിവസമാണ് ഞാൻ ആ കത്തുകൾ കണ്ടത്.

ഭാര്യ എന്നയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രിയപ്പെട്ട അമ്മ നീ ഈ കഥ വായിക്കുന്ന സമയം ഞാൻ വീട്ടിൽ ഉണ്ടാകില്ല നിന്നെ എത്രത്തോളം ഞാൻ സ്നേഹിക്കുന്നുണ്ടെന്ന് പറയാൻ എനിക്ക് സാധിച്ചു എന്നും വരില്ല നിന്നെ ഞാൻ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു ഇനിയും സ്നേഹിച്ചുകൊണ്ടേയിരിക്കും നിന്നെ എപ്പോഴും ഞാൻ കാണുന്നുണ്ട് എന്ന് കരുതി നീ സമാധാനിക്കണം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.