പ്രാന്തി എന്ന് വിചാരിച്ച് ബസ് സ്റ്റോപ്പിൽ കണ്ട വ്യക്തി ആരാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി….

ശാന്തമായ മനസ്സോടെ മീര മകൻ അഞ്ചുവയസ്സുകാരൻ ആരോ കൈപിടിച്ച് കാറിലേക്ക് നടന്നു. മുന്നിൽ നടന്നിട്ടിയ ശരത് അവരെപ്പോഴേക്കും കാർ സ്റ്റാർട്ട് ചെയ്തു കഴിഞ്ഞിരുന്നു. പോയി അച്ഛനമ്മമാരോടൊപ്പം ചെലവഴിക്കാൻ അല്ലേ. രാത്രി മടങ്ങി വീട്ടിലെത്തുകയും വേണം നാളെ ജോലിക്കും കുഞ്ഞിന് സ്കൂളിലും പോകാനുള്ളതല്ലേ അവൾ തിരിച്ചു ഒന്നും പറയാൻ പോയില്ല അവളുടെ വാശി അറിയാവുന്നത് കൊണ്ട്.

   

ശരത്ത് പിന്നെ തറക്കിക്കാനും പോയില്ല അപ്പോഴേക്കും മഴ തകർത്തു പെയ്യാൻ തുടങ്ങി. വേൾഡ് കപ്പ് ഓടിമറയുന്ന കെട്ടിടങ്ങളും വൃക്ഷങ്ങളും നോക്കിയിരിക്കെ മേരിയുടെ മനസ്സും പുറകിലേക്ക് പോയി. പുതിയ ഓഫീസിലേക്ക് മാറ്റം കിട്ടി വന്നിട്ട് ഒരാഴ്ചയായിരുന്നുള്ളൂ അവിടുത്തെ ബസ്റ്റോപ്പിൽ വച്ചാണ് അവരെ ആദ്യം കാണുന്നത് എല്ലാവരും ഭ്രാന്തി എന്ന മുത്തിയ സ്ത്രീ അവരെ ആദ്യമാദ്യം കാണും വെറുപ്പും ആയിരുന്നു.

പാറിപ്പറന്ന മുടികൾ അനുസരണയില്ലാതെ കെട്ടിവച്ച് പലനിറത്തിലുള്ള പ്ലാസ്റ്റിക് വളകൾ കൈകളിലും വലിയ മുത്തുമാലകൾ കഴുത്തിലും പകുതി ആയ ചെരുപ്പുകളും അണിഞ്ഞ രൂപം എപ്പോൾ ഒരു വാണ്ട് കയ്യിൽ കാണാം. കറുത്ത പല്ലുകൾ കാട്ടി ഇടയ്ക്കിടെ ചിരിക്കും ബസ്റ്റോപ്പിൽ ആണ് താമസം എല്ലാവരുടെയും മുന്നിൽ പോയി അധികാരത്തോടെ കൈനീട്ടം കൊടുത്തില്ലെങ്കിൽ.

കേട്ടാൽ ഇറക്കുന്ന ചീത്ത വിളിക്കും ചിലനേരങ്ങളിൽ ബസ്റ്റോപ്പിലെ കാലും നീട്ടി 2 കൈയും മാറിമാറി വീക്ഷിക്കുന്ന പിന്നെ ഉറക്കെ ചിരിക്കും. ബസ് കാത്തുനിന്നും നേരിടുന്ന എന്റെ അടുത്ത് വന്ന് പത്തു രൂപ താടി ചായകുടിക്കാൻ ഇന്ന് ചോദിച്ചു അവരുടെയുള്ള ചോദ്യം ഇഷ്ടമായില്ലെങ്കിലും ചീത്തവിളിയെ ഭയന്ന് കൊടുത്തു. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.