മകനെ ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ച സ്ത്രീക്ക് ജീവിതത്തിൽ സംഭവിച്ചത്.

കല്യാണസാരി മാറിയുടുക്കാൻ ഡ്രസിംഗ് റൂമിലേക്ക് കയറിയ ഇന്ദുബാല ഏറെനേരം ആയിട്ടോ കാണാതിരുന്നപ്പോൾ ശ്യാംസുന്ദർ കതകിൽ മുട്ടി വിളിച്ചു. ഹിന്ദു കഴിഞ്ഞില്ലേ നിമിഷങ്ങൾക്ക് എഴുതിയ കഥ തുറക്കുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞിരിക്കുന്നത് അയാൾ കണ്ടു. എന്തുപറ്റി ടോ താനെന്താ കരയുകയായിരുന്നു. ഞാൻ വീണു കുട്ടന്റെ കാര്യം ഓർത്തപ്പോൾ സങ്കടം വന്നതാണ്.

   

അതിന് അവന്റെ അമ്മയുടെ കൂടെയല്ലേ നില്ക്കുന്നത് പിന്നെന്താ പ്രശ്നം. അതിന് എത്ര നാൾ അമ്മയ്ക്ക് പ്രായമേറി വരികയല്ലേ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ എന്റെ മകൻ തനിച്ചാക്കി ഇല്ലേ. അത് അപ്പോഴല്ലേ റ്റു അന്നേരം നമുക്ക് എന്തെങ്കിലും വഴി നോക്കാം അപ്പോഴെങ്കിലും ഞാൻ എന്റെ മോനെ ഇങ്ങോട്ട് കൊണ്ട് വന്നൂടെ ഷാജിയേട്ടാ അവൾ പ്രതീക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി നമ്മൾ തമ്മിലുള്ള എഗ്രിമെന്റ് നീ മറന്നോ കല്യാണത്തിന്.

വന്നപ്പോൾ നിനക്ക് ഏഴ് വയസ്സുള്ള ഒരു മോനും ഉണ്ടെന്നറിഞ്ഞ് പിൻമാറിയത് ആയിരുന്നു. അപ്പോൾ നിന്റെ അമ്മയാണ് പറഞ്ഞത് വിനു കുട്ടന്റെ കാര്യങ്ങൾ നിന്റെ അമ്മ നോക്കിക്കൊള്ളാമെന്ന് നമ്മുടെ ജീവിതത്തിൽ ഒരിക്കലും അവൻ ഒരു ബാധ്യതയായി തീരില്ലെന്ന് . അയാളുടെ മുഖത്തെ ചിരി മാഞ്ഞു അത് ശരിയാണ് ചേട്ടാ അമ്മയുടെ കാല ശേഷം ഞാൻ വഴിയാധാരം ആകരുത് എന്ന്.

സ്വാർത്ഥ ചിന്തയായിരിക്കാം അമ്മയെ കൊണ്ട് അങ്ങനെ പറയിച്ചത്. അധ്യക്ഷനായ അമ്മയുടെ വാക്കുകൾ വ്യക്തിയ്ക്കും കഴിഞ്ഞില്ല അവൾ കുറ്റബോധത്തോടെ നിന്നു ഹിന്ദുക്കൾ എന്നെ വേണ്ട എന്ന് പറഞ്ഞു ഇത്രനാളും നടന്ന ഞാൻ ഒടുവിൽ കല്യാണം കഴിക്കാൻ തീരുമാനിച്ചത് അപ്രതീക്ഷിതമായിട്ടാണ് അമ്മയുടെ മരണവും അതേതുടർന്ന് ഒറ്റപ്പെടലും ആണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.