ബസ്റ്റോപ്പിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന സ്ത്രീ ചെയ്തത് കണ്ടാൽ ആരും ഞെട്ടും..

പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കാത്തവർ ആയിരിക്കും നമ്മുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്നത് നമ്മുടെ ജീവിതത്തെ തന്നെ ചിലപ്പോൾ അവരുടെ ഒരൊറ്റ പ്രവർത്തി മൂലം മാറ്റിമറിക്കുന്നതായിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.ക്ഷേത്രപടവുകൾ പതിയെ ഇറങ്ങുമ്പോൾ ചാക്കിൽ മഴ തുടങ്ങി ശാന്തമായ മനസ്സോടെ മീര മകൻ അഞ്ചുവയസ്സുകാരൻ ആരോമലിന്റെ കൈപിടിച്ച് കാറിനരികിലേക്ക് നടന്നു.

   

മുന്നേ നടന്നിട്ടില്ല ശരത് അവരെ സ്റ്റാർട്ട് ചെയ്തു കഴിഞ്ഞിരുന്നു അവരെ നമ്മൾ സേഫ് ആക്കി കഴിഞ്ഞു ഇനിയും അവിടെ പോകണോ. പുറകിലെ സീറ്റിൽ മകനെ ഇരുത്തി മുന്നിൽ കയറിയ മേരിയോട് തെല്ലാനിഷ്ടത്തോടെ ശരത് ചോദിച്ചു. അവളുടെ മറുപടിക്ക് കാക്കാതെ വീണ്ടും തുടർന്നു പിറന്നാളായ ഇന്ന് നമ്മൾ ലീവെടുത്ത് എന്തിനാണ് രണ്ടു വീടുകളിലും പോയി അച്ഛനമ്മമാരോടൊപ്പം ചെലവഴിക്കാൻ രാത്രി മടങ്ങി വീട്ടിലെത്തുകയും വേണം.

നാളെ ജോലിക്കും കുഞ്ഞിന് സ്കൂളിലും പോകാനുള്ളതല്ലേ അവൾ തിരിച്ച് ഒന്നും പറയാൻ പോയില്ല അവളുടെ വാശി അറിയാവുന്നതുകൊണ്ട് ശരത് പിന്നെ തർക്കിക്കാനും പോയില്ല അപ്പോഴേക്കും മഴ തകർത്തു പെയ്യാൻ തുടങ്ങി. കാറിന്റെ വേഗത ക്കൊപ്പം ഓടിമറയുന്ന കെട്ടിടങ്ങളും വൃക്ഷങ്ങളും നോക്കിയിരിക്കെ മീരയുടെ മനസ്സും പുറകിലേക്ക് പോയി. പുതിയ ഓഫീസിലേക്ക് മാറ്റും കിട്ടി വന്നിട്ട് ഒരാഴ്ചയായിരുന്നുള്ളൂ.

അവിടുത്തെ ബസ്റ്റോപ്പിൽ വച്ചാണ് അവരെ ആദ്യം കാണുന്നത്. എല്ലാവരും ഭ്രാന്തി എന്ന മുദ്രകുത്തിയ സ്ത്രീ അവരെ ആദ്യമാദ്യം കാണുമ്പോൾ പേടിയും വെറുപ്പും ആയിരുന്നു. സാരി ഉടുത്തു അതിനേക്കാൾ നിറംമങ്ങിയ മുണ്ട് അതിനുമുകളിൽ സിറ്റി പാറിപ്പറന്ന മുടികൾ അനുസരണയില്ലാതെ കെട്ടിവച്ച് പലനിറത്തിലുള്ള പ്ലാസ്റ്റിക് വളകൾ കൈകളിലും വലിയ മുത്തുമാലകൾ കഴുത്തിലും തേങ്ങിപകുതിയായ ചെരുപ്പുകളും അണിഞ്ഞ രൂപം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.