ഈ പ്രവാസി ജീവിതം നേടിയെടുത്തത് എങ്ങനെ എന്നറിയാം..

ഇനി വെറും ഒരാഴ്ച കൂടി 15 വർഷത്തെ പ്രവാസം തീരുകയാണ് എത്രയും പെട്ടെന്ന് നാട്ടിൽ എത്തിയാൽ മതി എന്ന ചിന്ത മാത്രമാണ് ഇപ്പോൾ ഇരുപത്തിയൊന്നാമത് വയസ്സിൽ പ്രവാസി ആയതാണ്. ഒന്നുമില്ലാതിരുന്ന അവസ്ഥയിൽ നിന്നും ജീവിതം വെട്ടിപ്പിടിച്ചുകൊണ്ട് എല്ലാ അഹങ്കാരത്തോടെ കൂടി തന്നെ ജനിച്ച മണ്ണിൽ ജീവിക്കണം എല്ലാം ഒരുതരം ഭാഷയായിരുന്നു അമ്മയോടും അച്ഛനോടും തള്ളിപ്പറഞ്ഞ എല്ലാവരോടും ഉള്ള വാശി.

   

ജോഷിയുടെ ചുണ്ടിൽ ചിരി വിടർന്നു വയസ്സുകൊണ്ട് മൂത്തവൻ ആണെങ്കിലും എന്നും അനിയനേക്കാൾ പരിഗണന തനിക്ക് ലഭിച്ചിട്ടില്ല ഒരു മേൽക്കൂരടിയിൽ അനുഭവിച്ച വേർതിരിവ് അല്ലെങ്കിലും പ്രത്യേകിച്ച് ഒരു കഴിവുമില്ലാത്ത ഇന്നലെവരെ നാലര മുന്നിൽ കയ്യടി വാങ്ങുകയോ ഒന്നും നേടുകയും ചെയ്യാത്ത തന്നെക്കാളും എന്തുകൊണ്ടും യോഗ്യൻ അവൻ തന്നെയാണ്. ചെറുപ്പം മുതൽ പഠിപ്പിക്കും കളിലും അംഗീകാരങ്ങളും കയ്യടിയും വാങ്ങി അമ്മയുടെയും.

അച്ഛന്റെയും അഭിമാനം തനിക്ക് അവൻ അഭിമാനമായിരുന്നു അവന്റെ വിജയങ്ങൾക്ക് മുന്നിൽ തന്നെ താഴ്ത്തി കെട്ടുന്നത് വരെ ഒന്നും നേടാത്തവൻ എന്ന് പരിഹസിക്കും വരെ. നീയെന്താടി എന്ന പരിഹാസത്തോ ചോദിക്കുന്നവരുടെ മുന്നിൽ എടുത്തു പറയാൻ ഒന്നും ഇല്ലായിരുന്നു. വിജയങ്ങളുടെ താരത്തിപ്പെടുത്തി പുച്ഛിക്കുന്നവരുടെ മുന്നിൽ സ്വന്തം അമ്മ പോലും അവനെ മാത്രം ചേർത്തുപിടിക്കും.

കൂടെ തനിക്കൊരു വിശേഷണവും കുറെ കൂട്ടുകൂടി നടക്കാൻ അറിയാം. നെഞ്ചു പൊട്ടി കരഞ്ഞിട്ടുണ്ട് പലപ്പോഴും തീർത്തും ഒറ്റപ്പെട്ടു പോലെ അമ്മയുടെയും അച്ഛന്റെയും മുന്നിൽ എന്നും താൻ പരാജയമാണ് അതിനു മൂടി കൂട്ടാൻ എന്നും വണ്ണമായിരുന്നു തന്റെ പ്ലസ്ടുവിലെ തോൽവി. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.