വെറും 500 രൂപയുടെ പഴഞ്ചൻ കസേര വിറ്റുപോയത് 16 ലക്ഷത്തിന്.

സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കി പിന്നീട് കൂടിയ വിലയ്ക്ക് വിൽക്കുന്നത് പുതുമയുള്ള കാര്യമല്ല എന്നാൽ യുകെയിൽ സെക്കൻഡ് ഹാൻഡ് സാധനങ്ങൾ വിൽക്കുന്ന ഒരു കടയിൽ നിന്നും 500 രൂപയ്ക്ക് വാങ്ങിയ മാരൊക്കെ വിറ്റു പോയത് 16 ഇലക്ഷൻ രൂപയ്ക്കാണ് ലഭിക്കാൻ ഒരു കാരണവുമുണ്ട് ഇരുപതാം നൂറ്റാണ്ടിന് തുടക്കത്തിൽ ഓസ്ട്രേലിയയിലെ വി എന്നിലുള്ള സ്കൂളിൽ നിന്നുള്ളതാണ്.

   

ഈ കസേര 18 ആം നൂറ്റാണ്ട് മുതൽ ട്രെൻഡ് ആയിരുന്ന ഒരു പരമ്പരാഗത ഒരു തടി കസേര യായിരുന്നു ഇത്. യുകെയിലെ ഈസ്റ്റ് സദസ്സിലെ ബ്രിഡ്ജിനുള്ള ഒരു കടയിൽ നിന്നുമാണ് യുവതി കസേര വാങ്ങിയത് എന്നാൽ വാങ്ങുമ്പോൾ അതിന് വിലയേറിയ ഡിസൈൻ ഉള്ളതായി അവർ അറിഞ്ഞിരുന്നില്ല ഒരിക്കൽ യുവതിയുടെ വീട്ടിൽ വന്ന ഒരു അടുത്ത ബന്ധു കസേരയിൽ എഴുതിയിരിക്കുന്ന തീയതി ശ്രദ്ധിക്കാൻ ഇടയായി.

കുറിച്ച് കൂടുതൽ അന്വേഷിച്ചു ഒടുവിൽ യുവതി ഒരു ചരിത്രകാരനുമായി ബന്ധപ്പെട്ടപ്പോൾ കസേരഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഓസ്ട്രേലിയയിലെ ബിഎൻഎയിലുള്ള അവന്റെ ഗാർഡൻ ആർട്സ് സ്കൂളിൽ എന്നുള്ളതാണ് കണ്ടെത്തുകയായിരുന്നു 192 ൽ പ്രശസ്ത ഓസ്ട്രിയൻ ചിത്രകാരനായ കൊളോ മാൻ മോസ ഈ കസേര രൂപകല്പന ചെയ്തത് എന്നത് തന്നെയാണ് ഇതിന്റെ മൂല്യം ഉയർത്തിയത്.

ആ കാലഘട്ടത്തിലെ പ്രശസ്ത ആധുനിക കലാകാരനായിരുന്നു മോസർ ഇരുപ്പിടത്തിലും കസേരയുടെ പിൻഭാഗത്തും കയറിൽതീരത്ത് ചെക്ക് ബോർഡ് പോലെയുള്ള ഡിസൈനാണ് കസേര ഒരു ഓസ്ട്രേലിയൻ ഡീലർ ആണ് ഫോണിലൂടെ അന്വേഷിച്ച് 16 ലക്ഷം രൂപയ്ക്ക് കസേര വാങ്ങിയത്. ഈ സംഭവം ആരെയും ഒന്നും ഞെട്ടിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply