28 വർഷങ്ങൾക്ക് ശേഷം ഈ പ്രവാസി തിരികെ വന്നപ്പോൾ കുടുംബക്കാർ പറഞ്ഞത്..

പ്രവാസികളുടെ ജീവിതം എന്നത് പലപ്പോഴും വളരെയധികം പ്രതിസന്ധികളും നിറഞ്ഞിരിക്കുന്ന ഒന്നുതന്നെയായിരിക്കും. അവരുടെ മനസ്സു മുഴുവനും നാട്ടിൽ തന്നെയായിരിക്കും അവരുടെ കുടുംബവും അവരുടെ നാടും ഇപ്പോഴും അവർക്ക് പ്രിയമുള്ള ഒരു നൊമ്പരമായി അവരുടെ മനസ്സിൽ നില നിൽക്കും. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.

   

നാട്ടിലേക്കുള്ള യാത്രയ്ക്കിടയിലും അയാളുടെ ചെവിയിൽ മുഴങ്ങിക്കേട്ടത് ഭാര്യയുടെയും മക്കളുടെയും ആവലാതികൾ ആയിരുന്നു. ഇങ്ങള് പെട്ടെന്ന് നിർത്തി പോന്നാൽ നമ്മളിനി എങ്ങനെ ജീവിക്കും. സാമ്പത്തികമായി ഒട്ടും സുരക്ഷിതമല്ലാത്ത ഈ സമയം തന്നെ നിർത്തണം നാലഞ്ചു കൊല്ലം കൂടി അവിടെ പിടിച്ചുനിന്നോടെ നിങ്ങൾക്ക് എന്റെ സ്വന്തം ഭാര്യയുടെ വാക്കുകൾ നിറയുന്നത് അവളുടെ സ്വർഗം പോലുള്ള ജീവിതം.

നഷ്ടപ്പെടുമോ എന്നുള്ള ആശങ്ക ആയിരിക്കുമോ അനിൽ നല്ല രീതിയിൽ നാട്ടിൽ ബിസിനസ് ചെയ്യുന്ന ഒരു മകനും ഡോക്ടറേറ്റ് പ്രാക്ടീസ് ചെയ്യുന്ന മകളും എന്നെ തന്നെ ആശ്രയിച്ചു ജീവിക്കേണ്ട ആവശ്യം. അതിനെല്ലാം മക്കൾ ചെയ്യുന്നതിനെല്ലാം കണക്കുണ്ടാകും എന്റേത് അങ്ങനെയല്ലല്ലോ അങ്ങനെ ഒരു ഉത്തരമാണ് എന്റെ മുന്നിൽ തെളിഞ്ഞു വന്നത്. അങ്ങനെ പല പല അപരാധികൾ ഈ രണ്ടുമൂന്നു ദിവസത്തേക്കിടയിൽ കേട്ടിരുന്നുവെങ്കിലും പ്രവാസജീവിതം എന്നും എന്നെ മരവിപ്പിച്ചുകളഞ്ഞിരുന്ന എന്റെ മനസ്സ് ഇനിയെല്ലാം അവസാനിപ്പിക്കാം.

എന്ന് തീരുമാനമെടുത്ത് സ്ഥിതിക്ക് അതൊന്നും കേട്ട് ഭാവം പോലും ബാധിച്ചിരുന്നില്ല. ഒരൊറ്റ തീരുമാനമായിരുന്നു പക്ഷേ അതിന്റെ അല്ലായിരുന്നു എന്ന് മാത്രം. എന്റെ അറബിയുടെ തീരുമാനമായിരുന്നു. ഞാൻ ഗഫൂർ ഗഫൂർ അല്ല വെറും ഗഫൂർ മലപ്പുറം കൊണ്ടോട്ടി അടുത്താണ് നേരത്തെ പറഞ്ഞില്ലേ. 18 വയസ്സ് ആയോ എന്നൊന്നും ഓർമ്മയില്ല. 18 വയസ്സിൽ തന്നെ കടലും കടന്ന് ജിദ്ദയിൽ എത്തി ഒരു അറബിയുടെ വീട്ടിൽ ഹൗസ് ഡ്രൈവറായി 28 കൊല്ലം. കൂടുതൽ മനസ്സിലാക്കുന്നതിനെ വീഡിയോ മുഴുവനായി കാണുക.

Leave a Reply