അച്ഛനെ കൊന്ന പ്രതിയെ കാണാൻ പോയി, അയാളുടെ ദേഷ്യം ഒന്നും കാണിക്കാതെ സ്നേഹം കൊണ്ട് മുടി പിന്നീട്..

അയാളുടെ ആദ്യത്തെ വിദേശയാത്ര തന്റെ ഉപയോഗിക്കുന്ന ഗാഥകനെ കാണുക കഴിയുമെങ്കിൽ ജയിലിൽ കിടക്കുന്ന ആ മനുഷ്യന്റെ മുഖത്ത് തുപ്പുക. ഇതൊക്കെയാണ് അയാളുടെ യാത്രയുടെ ഉദ്ദേശം ഒരു നിസ്സാര കാര്യത്തിനാണ് ആ മനുഷ്യൻ തന്നെ ഉപ്പയെ കൊന്നത് ആ മനുഷ്യനും ഉപ്പയും റൂമിൽ ഒന്നിച്ചായിരുന്നു താമസം രാത്രി വളരെ വൈകിക്കൊണ്ടിരിക്കുമ്പോൾ ആ മനുഷ്യൻ ശബ്ദത്തിൽ വച്ചു ഓഫ് ചെയ്യാൻ പല പ്രാവശ്യം ഉപ്പ പറഞ്ഞിട്ടും അയാൾ കേട്ടില്ല. അപ്പോൾ ഉപ്പ് തന്നെ ആ ടിവി ഓഫ് ചെയ്തു ഉടനെ ആ വ്യക്തി.

   

അടുത്തുണ്ടായിരുന്ന ഒരു കത്തിയെടുത്ത് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഒപ്പ് മരണപ്പെട്ടു ആദ്യമായാണ് വിമാനയാത്ര നടത്തുന്നത്.ആദ്യമായി പോകുന്ന ഒരു പേടി അയാൾക്ക് ഉണ്ടായിരുന്നില്ല മനസ്സിൽ ഒരേയൊരു ചിന്ത മാത്രം കഷ്ടപ്പെട്ട് ജീവിച്ചു ഗൾഫിൽ പോയി ജീവിതം പച്ചപിടിച്ചു വരുന്ന ഉപ്പാനെ കൊന്ന ആ മനുഷ്യനോടുള്ള അടങ്ങാത്ത വിദ്വേഷം മാത്രമായിരുന്നു.

മനസ്സിൽ തന്റെ എതിർത്ത ഒരു സ്ത്രീയും പൂമ്പാറ്റയെ പോലെ നടക്കുന്ന ഒരു പെൺകുട്ടിയും വിമാനം പറന്നുയൊന്നും കഴിഞ്ഞപ്പോൾ ആ കുട്ടി എല്ലാവരുടെയും അടുത്ത് ചെന്ന് സ്നേഹം കൂടുന്നുണ്ടായിരുന്നു. അക്കൂട്ടത്തിൽ അയാളുടെ അടുത്ത് ആ കുട്ടിയെത്തി ചേട്ടൻ എവിടെ പോകുകയാണ് ആ കുട്ടിയുടെ ചോദ്യം അയാൾക്ക് ഇഷ്ടപ്പെട്ടില്ല അയാളുടെ ചിന്ത മുഴുവൻ മറ്റൊന്നായിരുന്നല്ലോ.

എങ്കിലും അയാൾ പറഞ്ഞു ജിദ്ദയിലേക്ക് അതെവിടെയാ? ആ കുട്ടിയുടെ ചോദ്യം അയാളെ അലോസരപ്പെടുത്തി. അതുപോലെ പറഞ്ഞു മോളു ചേട്ടൻ ഉറങ്ങട്ടെ അത് അയാൾ വെറുതെ പറഞ്ഞതാണ് അയാൾക്ക് ചിന്തിക്കാൻ ഏകാന്തത വേണം.ചേട്ടനോട് ദേഷ്യമാ അല്ലേ ഞാൻ പോണു.മോൾ ഇവിടെ വന്നേ? ആ സ്ത്രീയുടെ വിളി ഇല്ല മോളെ ചേട്ടന് മോളോട് ഒരു വിഷമവുമില്ല അടുത്തുള്ള ഒഴിഞ്ഞ സീറ്റ് കാണിച്ചു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…