പഠിത്തത്തിൽ ഒന്നാം റാങ്കുകാരൻ ബസ്സിലെ കണ്ടക്ടർ ആയപ്പോൾ യാത്രക്കാരൻ പറഞ്ഞ കാര്യം കേട്ട് എല്ലാവരും ഞെട്ടിപ്പോയി…

പലപ്പോഴും നമ്മുടെ ജീവിതത്തിലെ സാഹചര്യങ്ങൾ മൂലം നമ്മളുടെ മനസ്സ് പോലും കല്ലായി മാറുന്ന നിമിഷങ്ങൾ ഉണ്ടാകും. അത്തരത്തിലൊരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.എന്നോട് തന്നെ ദേഷ്യവും വെറുപ്പും മാത്രം തോന്നിയാൽ നാളുകളായിരുന്നു അത്. തീരെ ഇഷ്ടമില്ലാതെയാണ് കണ്ടക്ടർ ജോലി ചെയ്യുന്നത് ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ വേറൊരു വഴിയും ഇല്ലാത്തതുകൊണ്ട് മാത്രം തിരഞ്ഞെടുത്തതാണ്.

   

രാവിലെയും വൈകിട്ടും ബസ്സിൽ യാത്ര ചെയ്യുന്ന കോളേജ് വിദ്യാർത്ഥികളിൽ കൂടുതലും പഴയ സഹപാഠികൾ ആയിരുന്നു ആമുഖങ്ങളിലെ സഹതാപം കണ്ടില്ലെന്ന് നടിക്കാൻ നന്മയെ പണിപ്പെട്ടു. അവരുടെ കൂട്ടത്തിൽ ഒരാളായി യാത്ര ചെയ്യേണ്ടിരുന്നവനായിരുന്നു പക്ഷേ വിധി ഇങ്ങനെയൊക്കെയാക്കി യാത്രക്കാരിൽ ചില സ്ഥിരമായി വരുന്നവരായിരുന്നു ടീച്ചർമാർ നേഴ്സുമാർ പിന്നെ ടൗണിൽ ജോലിക്ക് പോകുന്നവർ തിരിച്ചൊന്നു പുഞ്ചിരിക്കാൻ മറന്ന നിമിഷങ്ങൾ ജീവിതത്തിലെ നഷ്ടങ്ങൾ ആണെന്ന്.

എവിടെയോ വായിച്ചിട്ടുണ്ട് അങ്ങനെ നോക്കുമ്പോൾ നഷ്ടങ്ങൾ തന്നെയാണ് കൂടുതൽ പ്രായം തന്നെ കുറവായതുകൊണ്ട് മറ്റുള്ള ജീവനക്കാർക്ക് എന്നോട് ഒരു പ്രത്യേക വാചകം ആയിരുന്നു. ഇപ്പോൾ എന്റെ പ്രായത്തിൽ തന്നെ അവർക്കും സ്വപ്നങ്ങൾ നഷ്ടമായിരുന്നിരിക്കാം രാത്രി എത്രയ്ക്ക് അവസാനത്തെ ട്രിപ്പ് ബസ്റ്റാൻഡിൽ നിന്ന് പുറപ്പെട്ടു ടിക്കറ്റെല്ലാം എടുത്തു കൊടുത്തു കഴിഞ്ഞാൽ പിൻസീറ്റിൽ പോയിരുന്ന കണക്കുകൾ.

ശരിയാക്കുമ്പോൾ അടുത്തിരുന്ന ആൾ ചോദിച്ചു. മോന്റെ പേരെന്താ അജ്മൽ അയാളുടെ മുഖത്ത് നോക്കാതെ ഞാൻ പറഞ്ഞു ഒരു കാര്യം പറഞ്ഞാൽ മോൻ ദേഷ്യപ്പെടുമോ അപ്പോഴാണ് ഞാൻ അയാളെ ശ്രദ്ധിക്കുന്നത് രാവിലെയും വൈകിട്ടും എന്നും ആ ബസ്സിൽ വരുന്ന ആളാണ്. കഷണ്ടി കയറിയ തലയും നരച്ച മീശയും മുണ്ടും ശബ്ദമാണ് വേഷം ഒരു പ്ലാസ്റ്റിക് സഞ്ചി തോളിൽ ഇറക്കിവച്ചിട്ടുണ്ട്. ബസ് ചാർജ് ആവശ്യമായ കാശ് കൃത്യം ചില്ലറ ദിനവും തരുന്ന അപൂർവ്വം യാത്രക്കാരിൽ ഒരാൾ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.