ആക്രമണത്തിൽ നിന്ന് സഹോദരന്റെ ജീവൻ പൊതിഞ്ഞുപിടിച്ചു പെൺകുട്ടി…

നമ്മുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പല സംഭവങ്ങളും അപകടങ്ങളും വളരെ ധീരതയോടെ കൂടി നേരിടുക എന്നത് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യം തന്നെയായിരിക്കും. അതുപോലെ തന്നെ മറ്റുള്ളവരെ അപകടങ്ങളിൽ നിന്ന് രക്ഷിക്കുക എന്നതും തികച്ചും വളരെയധികം ദൈവികപരമായിട്ടുള്ള ഒരു കാര്യം തന്നെയായിരിക്കും അത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ കാണാൻ.

   

സാധിക്കുന്നത്.നാലു വയസ്സുള്ള സഹോദരനെ പുള്ളിപ്പുലിയിൽ നിന്നും രക്ഷിച്ച 11 വയസ്സായ പെൺകുട്ടി ധീരതയെ വാഴ്ത്തി നാട് വെറും പതിനൊന്നു വയസ്സാണ് അവളുടെ പ്രായം സ്വന്തം സഹോദരന്റെ പ്രാണൻ എടുക്കാൻ വന്ന പുള്ളിപ്പുലിയെ സ്വന്തം ശരീരം ഉപയോഗിച്ചാണ് ആ കൊച്ചു പെൺകുട്ടി തടഞ്ഞത് . ഉത്തരാഖണ്ഡിലാണ് സംഭവം ഒക്ടോബർ നാലിനായിരുന്നു സംഭവം വന്യമൃഗത്തിന്റെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ പെൺകുട്ടി ഇപ്പോൾ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

ജില്ലയിലെ രാഖി എന്ന പെൺകുട്ടിയുടെ ധീരതയെ വാഴ്ത്തുകയാണ് നാടും നാട്ടുകാരും. നാലു വയസ്സുകാരനായ സഹോദരൻ രാഘവനെ വന്യമൃഗത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ രാഖി നടത്തിയ ശ്രമങ്ങളുടെ പേരിൽ ധീരതയ്ക്കുള്ള നൽകാൻ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ജില്ലാ മജിസ്ട്രേറ്റ് ധീരത് സിംഗ് പറയുന്നതെങ്ങനെ ഗ്രാമത്തിലെ ഫാമിൽ നിന്നും വീട്ടിലേക്ക് വൈകുന്നേരം മടങ്ങി വരുമ്പോഴാണ് രാഖിയുടെ സഹോദരൻ രാഘവനെ പുള്ളിപ്പുലി ആക്രമിക്കാൻ.

ശ്രമിച്ചത് കുഞ്ഞു സഹോദരനെ ലക്ഷ്യമാക്കി പുള്ളിപ്പുലി പാഞ്ഞു വരുന്നത് കണ്ടപ്പോൾ രാജി തന്റെ ശരീരം കൊണ്ട് കുഞ്ഞാലിനെ പൊതിഞ്ഞു പിടിച്ചു അതോടെ ശരീരത്തിന് പിന്നിൽ നിന്നും പുള്ളിപ്പുലി രാഖിയെ ആക്രമിച്ചു എന്നിട്ട് അവൾ അനിയന്റെ മേലുള്ള പിടിവിട്ടില്ല സംഭവം കണ്ടുകൊണ്ടുവന്ന കുട്ടികളുടെ അമ്മ തുടർച്ചയായി ബഹളം ഉണ്ടാക്കിയതിനെ തുടർന്നാണ് പുള്ളിപ്പുലി ആക്രമണം അവസാനിപ്പിച്ച് മടങ്ങിയത്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി..