ട്രെയിൻ തട്ടി യാചകൻ മരിച്ചു വീട് പരിശോധിച്ചപ്പോൾ നാട്ടുകാർ ഞെട്ടി..

മുംബൈയിൽ കഴിഞ്ഞ ദിവസമാണ് ട്രെയിൻ ഇടിച്ച് ഒരു യാചകൻ മരിച്ചത് മരിച്ചയാചന്റെ വീട് പരിശോധിക്കാൻ എത്തിയ പോലീസുകാർ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. എന്താണ് ഈ കാഴ്ച എന്നതിനെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാം.ഈ തെക്കു കിഴക്കൻ മുംബൈയിലെ ഗോവണ്ടിയിലെ ചേരിയിൽ താമസിക്കുന്ന ബിരാഡി ചന്ദ് ആസാദ് ആണ് ഭിക്ഷയെടുത്തിരുന്നത് 62 വയസ്സായ ആസാദിന്റെ ഭിക്ഷാടനം.

   

ഗോവണ്ടി റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു കഴിഞ്ഞ ഒരു ദിവസമാണ് ആസാദ് പാളം കടക്കുന്നതിനിടയിൽ ട്രെയിൻ അടിച്ചു മരിച്ചത് ഇതിനുശേഷമാണ് മരിച്ച യാചകന്റെ വീട് പരിശോധിക്കാൻ എത്തിയ പോലീസുകാർ അമ്പരപ്പിക്കുന്ന കാഴ്ച കണ്ടത് ഒറ്റമുറി വീട്ടിലെ വസ്തുക്കൾ പലതും ടാർപോളിൻ കൊണ്ട് മൂടിയിട്ടിരുന്നു ടാർപോളിൻ മാറ്റിയപ്പോൾ ബക്കറ്റിലും ചാക്കുകളിലുമായി.

നാണയങ്ങൾ നിറച്ചു വച്ചിരിക്കുകയായിരുന്നു. ഒരു ടെസ്റ്റിനോളം പോലീസുകാർ 8 മണിക്കൂറോളം വരുന്ന നാണയങ്ങളെല്ലാം എണ്ണി തീർന്നപ്പോൾ ആകെ 17 ലക്ഷം രൂപയുണ്ടായിരുന്നു ഇതുകൂടാതെ ബാങ്കുകളിൽ നിന്നുള്ള രസീതുകളും പാസ്ബുക്കും എല്ലാം ഉണ്ടായിരുന്നു. ഇതിൽ സ്ഥിരനിക്ഷേപമായി എട്ടുദശാംശം 7 ലക്ഷം രൂപയും പാസ്ബുക്കിൽ 96,000 രൂപയുടെ ബാലൻസും ഉണ്ടായിരുന്നു.

ആധാർ അടക്കമുള്ള രേഖകളും ആസ്വാദമുണ്ടായിരുന്നു.പോലീസുകാർ പരിശോധിച്ചതിൽ നിന്ന് ആസാദിന്റെ ആകെ സമ്പാദ്യം 11 ദശാംശം 5 ലക്ഷത്തിലേറെ രൂപയാണെന്ന് വ്യക്തമായി രാജസ്ഥാനാണ് വിലാസമായി രേഖകളിൽ ഉള്ളത് രാജസ്ഥാനിലേക്ക് പോയി അവകാശികളെ പോലീസ് കണ്ടെത്തും വർഷങ്ങളായി ഭിക്ഷയെടുത്ത് ലഭിച്ച പണമാണിത് പരിചയക്കാർ പറയുന്നു. .