മകനെ നിധിയായി മാറിയത് അച്ഛൻ നട്ടപ്പാവ്…

പലപ്പോഴും നമ്മുടെ പൂർവികർ ചെയ്യുന്ന പല കാര്യങ്ങളും നമ്മുടെ ഐശ്വര്യത്തിനും എല്ലാം കാരണമായി തീരുന്നതായിരിക്കും . പൂർവികർക്കു വിളിച്ചിരുന്ന വിലമതിക്കാനാവാത്ത സമ്പത്ത് കാലാന്തരങ്ങൾക്ക് ശേഷം ആരെങ്കിലും കണ്ടെടുക്കുന്നതിനെ ആണല്ലോ ഇവിടെയും അങ്ങനെയൊരു സംഭവം നടന്നിരിക്കുകയാണ് കുറിച്ചിട്ടിരിക്കുന്നത് സ്വർണനാണയം എല്ലാം മറിച്ച് പകരം ഒരു ചക്കക്കുരു ആണ്.

   

അതൊരു മരമായി കാഴ്ച ലഭിച്ചത് നിധിയോളം മൂല്യവും. നടന്നത് കർണാടകയിലാണ് 35 വർഷം മുമ്പ് കർണാടകയിലെ ജില്ലയിൽ ചെല്ലൂർ ഗ്രാമത്തിലുള്ള എസ് കെ സിദ്ധാപ്പൻ വളർത്തിയ പ്ലാവാണ് അടുത്ത തലമുറയ്ക്ക് അപൂർവ്വ നിധി കൊണ്ടുവന്നത്. മകൻ പരമേശ്വരയാണ് ഇപ്പോൾ പ്ലാവിന്റെ ഉടമ പ്ലാവിൽ കായ്ക്കുന്നത് അപൂർവങ്ങളിൽ അപൂർവമായ ഒരിനം കുഞ്ഞൻ ചക്കയാണ്.

മുളകൾക്ക് ചുവപ്പ് നിറം രുചിയിലും പോഷക ഗുണത്തിനും ഭാരമേറിയാൽ രണ്ടര കിലോഗ്രാം ചക്കയുടെ സവിശേഷത എറിഞ്ഞു കൂട്ടുകാരും ബന്ധുക്കളും ഏറെ ആവശ്യക്കാരത്തി പരമേശ്വരയുടെ നാട്ടിലെ താരമായി മാറുകയാണ് ചെയ്തത്. ഇതുവരെ ഒരു ചക്ക പോലും ഈ പ്ലാനിൽ നിന്നുംവിളിച്ചിട്ടില്ല ഈ അപൂർവയിനം പ്ലാവിന്റെ കംശനവർദ്ധനവിനെ മാർഗമറിയാതിരുന്ന കർഷകനെ വളരെയധികം സഹായകമായി എത്തിയത്.

ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ഫോർട്ടി കൾച്ചർ റിസർച്ച് സർക്കാർ സ്ഥാപനമാണ്. തനിമ നഷ്ടപ്പെടാതെ ഗ്രാഫ്റ്റിങ്ങിലൂടെ പ്ലാവിൻ തൈകൾ ഉത്പാദിപ്പിക്കുന്ന ഇൻസ്റ്റ്യൂട്ട് പരമേശനുമായി ധാരണ പത്രം ഒപ്പിട്ടു ഇതനുസരിച്ച് ഉത്പാദിപ്പിക്കുന്ന പ്ലാവിൻ തൈകൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേരിൽ വിളിക്കുക മാത്രമല്ല വരുമാനത്തിന്റെ 75% പരമേശ്വരി നൽകുകയും ചെയ്യും. പ്ലാവിന്റെ ജനിതക അവകാശവും പരമേശ്വരനാണ് പ്ലാവ് നട്ട പിതാവിന്റെ സ്മരണത്തിന് സിദ്ദു എന്ന പേരിട്ടതും ഇൻസ്റ്റ്യൂട്ട് തന്നെയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.