മൊബൈൽ ഫോൺ ജീവിതത്തിൽ വില്ലൻ ആകുന്നത് എങ്ങനെ എന്ന് കണ്ടോ ..

മധ്യസ്ഥ ശ്രമത്തിനായി ഇപ്പോൾ പരിഗണിയിലിരിക്കുന്ന ദാമ്പത്യബന്ധ പ്രശ്നങ്ങൾ സംബന്ധിച്ച അഞ്ചു കേസുകളിൽ പ്രധാന കഥാപാത്രം മൊബൈൽ ഫോൺ ആണ് . അഞ്ചു കേസുകളിൽ ഒരെണ്ണം മറ്റു കേസുകളിൽ നിന്നും വ്യത്യസ്തമായ ഞാനിതിവിടെ കുറിക്കുന്നു. 35 വയസ്സ് പ്രായമുള്ള കാണാൻ തരക്കേടില്ലാത്ത ഭർത്താവ് വീട്ടിൽ നിന്ന് 5 കിലോമീറ്റർ അകലെ തരക്കേടില്ലാത്ത രീതിയിൽ പലചരക്ക് ഹോൾസെയിൽ വ്യാപാരം നടത്തുന്നു രാവിലെ ഏഴുമണിക്ക് വീട്ടിൽനിന്ന് പോയാൽ തിരികെ വരുന്നത് രാത്രി 10 മണിക്കാണ്.

   

രണ്ടു കുട്ടികളുടെ മാതാവ് യുവതിയുമായ ഭാര്യ ഭർത്ത ഗ്രഹത്തിൽ താമസിക്കുന്നു കൂട്ടിന് ഭർത്താവിനെ മാതാപിതാക്കൾ ആ വീട്ടിലുണ്ട്.മുമ്പിലെത്തിയ കുടുംബാംഗങ്ങളിൽ വർത്തമാതാവ് അമ്മായിയമ്മ എന്നോട് പറഞ്ഞതിന് സാരാംശങ്ങൾ താഴെ ചേർക്കുന്നു.അല്പം തട്ടിക്കയറിലും പിടിവാശിയും ഉണ്ടെന്നല്ലാതെ മറ്റു മറ്റു കുഴപ്പങ്ങൾ അവൾക്കില്ലായിരുന്നു എട്ടുമഞ്ജുമായി പ്രായമുള്ള കുട്ടികളെ സ്കൂളിലും അയച്ചു കഴിഞ്ഞാൽ അമ്മായി അമ്മയെ മരുമകൾ സഹായിക്കും.

കയ്യെത്തും ലഭ്യമാകുന്ന കുഴൽ വെള്ളം മിക്സി ഗ്രേന്റ ഗ്യാലറി ഓവൻ ക്ലീനർ ഫ്രിഡ്ജ് വാഷിംഗ് മെഷീൻ മുതലായ വീട്ടുജിക്കുന്ന എല്ലാ ആധുനിക യന്ത്രം ഉപകരണങ്ങളും ഇവിടെ ഉള്ളതിനാൽ ദേഹം ഒരു ജോലിയും ചെയ്യേണ്ടതില്ല.ഉച്ചയ്ക്ക് മുമ്പ് ജോലികൾ ഇരുന്നതിനാൽ വിശ്രമസമയവും അത്യാവശ്യമുണ്ട് അന്തത്തിനുശേഷം ടിവിയിൽ സീരിയൽ കണ്ടു ബിസി ആർ സിനിമ കണ്ടു വിശ്രമത്സമയം ചെലവഴിച്ച വരികയും അമ്മയ്ക്ക്മരുമകളിൽ സംശയം ജനിച്ചു.

അടുത്തകാലത്തായി മരുമകൾ കൂടുതൽ സമയം മൊബൈൽ ഫോൺ ഉപയോഗിക്കുന്നു. മൊബൈൽ അവൾ കുഞ്ചിക്കുഴീന്നും മൊബൈൽ ചിലക്കുന്ന സൗണ്ട് കേട്ടാൽ അവൾ മറ്റാരും എടുക്കുന്നതിനു മുമ്പേ അവൾ ഓടി പോയി എടുക്കുന്നു ആരുടെ എന്ന് ചോദിച്ചാൽ അമ്മയുടെ മകനല്ലാതെ വേറെ വിളിക്കാം എന്നാണ് മറുപടി തരുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.