എയർപോർട്ടിലേക്ക് കൂട്ടുകാരനെ വിളിക്കാൻ പോയതാണ് എന്നാൽ പിന്നീട് സംഭവിച്ചത്..

നീണ്ട 15 ദിവസത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ എത്തുമ്പോൾ കയ്യിൽ സമ്പാദ്യമായി ഒന്നും ഉണ്ടായിരുന്നില്ല. നാട്ടിൽ വന്നിട്ട് ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് മനസ്സിൽ ചെറിയൊരു ആശയം തോന്നിയത്. പിന്നെ ഒന്നും ചിന്തിച്ചില്ല ഭാര്യയുടെയും മക്കളുടെയും പിന്നെ ബന്ധുക്കളുടെയും സ്വർണ്ണം വാങ്ങി കുറച്ച് കൂട്ടുകാരുടെ സഹായം കൂടി ആയപ്പോൾ കിട്ടിയ പണവും.

   

ബാക്കി സിസി ഒരു ഇന്നോവ വാങ്ങി പരിചയക്കാരുടെയും കൂട്ടുകാരുടെയും ഒക്കെ ഓട്ടോമാറ്റി വലിയ കുഴപ്പമില്ലാതെ കഴിഞ്ഞു പോകുന്നു എങ്കിലും ചില മാസങ്ങളിൽ ബുദ്ധിമുട്ട് വരാറുണ്ട്. രാവിലെ പതിവുപോലെ വണ്ടിയുമായി ജംഗ്ഷനിൽ നിൽക്കുമ്പോൾ ഉറ്റ ചങ്ങാതി പവിത്രന്റെ ഫോൺ വരുന്നു. ഹലോ അളിയാ നിനക്ക് നാളെ വല്ലതും ഉണ്ടോ ഇല്ലളിയാ നീ കാര്യം പറ.

ഞാൻ നാളെ രാവിലെ അഞ്ചു മണിയാകുമ്പോൾ തിരുവനന്തപുരം എയർപോർട്ടിൽ എത്തും. ഞാൻ വീട്ടിൽ വിളിച്ചു പറയുന്നുണ്ട്. നീ അമ്മയെയും ചാരുനേയും മനുവിനെയും കൂട്ടി വരണം. നിരീക്ഷിക്കുന്ന വിളിച്ചു പറ അവരോട്. എയർ ഇന്ത്യ ടിക്കറ്റ് എടുത്തത് എന്നും ലൈറ്റല്ലെടാ. പിന്നെന്തിനാ അതിന് എടുത്തത്. എടാ ഞാൻ ഇന്ത്യക്കാരനല്ലേ അതുകൊണ്ട് എടുത്തതാണ്.

പിന്നെ എന്നും ലൈറ്റ് ആയി വരുന്ന ഫ്ലൈറ്റിനല്ലേ ടിക്കറ്റ് എടുക്കേണ്ടത് നീ ഒന്നും എത്ര വന്നാലും പഠിക്കും എങ്കിൽ ഡാ മറ്റ് നിധി കൊണ്ടുവരണം. ഏതു നദിയാ നീ പറയാറില്ല ഭൂമിക്കടിയിൽ കുഴിച്ചിട്ട നിധി അതുതന്നെ. മറ്റവൻ അത് ഞാൻ മറക്കില്ലടാ. ഇക്കാര്യം മറക്കല്ലേ അപ്പോൾ നാളെ കാണാം. തുടർന്ന് പറയുന്നതിന് വേദിയും മുഴുവനായിട്ട് കാണുക.