കല്യാണവീട്ടിൽനിന്ന് പണം കളവ് പോയപ്പോൾ സംശയിച്ചത് ആരെയാണെന്ന് കണ്ടു നാട്ടുകാർ പറഞ്ഞത്..

നമ്മുടെ നാട്ടിൻപുറങ്ങളിൽ വളരെയധികം നിഷ്കളങ്കരായ മനുഷ്യരെ കാണാൻ സാധിക്കും അത്തരത്തിൽ ഒരു യുവാവിന്റെ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവമാണിത്.35 കഴിഞ്ഞെങ്കിലും വെൽഡിങ് പണിക്ക് പോകുന്ന സ്വരാജ് ഗോപാലൻ ഒറ്റത്തടിയാണ് മനസ്സിലില്ലാത്തവരെ നാട്ടുകാർ വിളിക്കുന്നത് ഗോപിക്കുട്ടൻ. എല്ലാ ദിവസവും ജോലിക്ക് പോകുന്നത് കാണാറില്ലെങ്കിലും നാട്ടിലൊരു ആവശ്യം വന്നാൽ അതൊരു ആകട്ടെ കല്യാണമോ പതിനാറായി അടിയന്തരമോ ആകട്ടെ എല്ലാത്തിനും അവന്റെ സാന്നിധ്യം ഉണ്ടാകും.

   

ഏതൊരു പരിപാടിയുടെയും അവസാനം കണ്ടിട്ട് വീട്ടിലേക്ക് തിരിക്കുക. നടത്തുന്ന വീട്ടുകാരെ ഉത്തരവാദിത്തം ഉണ്ടെന്ന് അവരെ കാണുന്നവർക്ക് തോന്നും ആൾ ഒരു പാവമാണെങ്കിലും കുളിച്ചൊരുങ്ങാത്ത നടുപ്പും വാ പൊളിച്ചുള്ള സംസാരവും കള്ള ലക്ഷണവും ഉള്ള മോന്തയും കാരണം ചിലർക്കൊന്നും ഗോപികുട്ടനെ ഇഷ്ടമല്ല. രണ്ടുദിവസം കഴിഞ്ഞ് ദാസേട്ടന്റെ മോളുടെ കല്യാണം ആയതിനാൽ തലേദിവസം നേരെത്തോടെ തന്നെ ജോലിക്കൊന്നും പോകാതെ അവരുടെ വീട്ടിലെത്തി.

പന്തൽ സഹായിക്കാൻ നിൽക്കുന്നു. ദാസേട്ടാ രാത്രി വാങ്ങാൻ സാധനമൊക്കെ വാങ്ങിച്ചു. ഭക്ഷണമൊക്കെ പുറത്തുനിന്ന് കൊണ്ടുവരാൻ ഗോപികുട്ട കുപ്പി വാങ്ങിച്ചോ ഒന്ന് മോളിലോട്ട് പന്തൽ കിട്ടുന്ന നോക്കിക്കൊണ്ട് കുപ്പി ഒന്നുമില്ല. മൂന്നര ലിറ്റർ എങ്കിലും വെക്കേണ്ടത് നിങ്ങടെ അളിയന്മാർക്കും വരുന്നവർക്ക് എല്ലാം കൊടുക്കണ്ടേ. ഗോപികുട്ടൻ പറഞ്ഞത് ശരിയാണല്ലോ മദ്യം കുറച്ചു വേണം ഇനിയിപ്പോൾ എങ്ങനെ വാങ്ങും എന്ന ചിന്തയിൽ ദാസേട്ടൻ.

ദാസേട്ടൻ എന്തുവാ ആലോചിച്ച് നിൽക്കുന്ന പോയി കാശെടുത്തിട്ട് കാത്തിരിക്കുന്നതിന് മുമ്പ് സാധനം വാങ്ങിയിട്ട് വരാം. വീട്ടിൽ ബന്ധുക്കൾ ഒക്കെ വന്നു തുടങ്ങുന്ന സമയത്താണ് ഗോപികുട്ടൻ കുപ്പിയുമായി എത്തിയത്. അവരെ കണ്ടതും ദാസേട്ടൻ ഓടിച്ചെന്ന് തടഞ്ഞു വീട്ടിൽ ആളുണ്ട്. കുപ്പി എവിടെയെങ്കിലും കൊണ്ടുപോയി ദാസേട്ടൻ പേടിക്കണ്ട അക്കാര്യം ഞാൻ ഏറ്റു .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.