വിവാഹം കഴിഞ്ഞ് ഒരു ദിവസം ആകുമ്പോഴേക്കും പെൺകുട്ടിയെ കാണുന്നില്ല യഥാർത്ഥത്തിൽ സംഭവിച്ചത്..

പുതുപ്പെണ്ണുമായി സ്വന്തം മൂത്തയും ആദിവിരുന്നതായി പെൺകുട്ടികൾക്ക് പോയ വിനയൻ ഒരു മണിക്കൂറിനു ശേഷം ഒറ്റയ്ക്ക് തിരിച്ചു വീട്ടിൽ എത്തിയത് കണ്ട് വീട്ടുകാർ അമ്പരന്ന് നിന്നുപോയി.ഒരു നിമിഷത്തേക്ക് അവരുടെയെല്ലാം മനസ്സിൽ പലവിധ ചിന്തകൾ മിന്നി മറഞ്ഞു. മാലു എവിടെ. ആദിയുടെ അമ്മയാണ് ചോദിച്ചത് അവന്റെ മൗനം അച്ഛനമ്മമാരിൽ സംശയത്തിന്റെ മുൾമുനയിൽ നിർത്തി. മാലു എവിടെടാ തോളത്തുപിടിച്ചു കുലുക്കിക്കൊണ്ട് ഇടറിയപ്പോൾ അച്ഛൻ ചോദിച്ചു.

   

അവൾ ചതിച്ചു ഇടറിയ ശബ്ദത്തിൽ അവൻ പറഞ്ഞു.എന്നാ പറഞ്ഞെ അച്ഛന്റെ ചോദ്യത്തിന് സ്വരം ഉയർന്നിരുന്നു. തലകുനിച്ചു നിന്ന് അവൻ പറഞ്ഞു അവൻ ഒരു പരാജിതന്റെ സ്വരമായിരുന്നു. എല്ലാവരും ഒരു നിമിഷം ഷോക്കേറ്റ് പോലെയായി അവരുടെ മുഖത്തെ രക്തമയം ഇല്ലാതെയായിരുന്നു.അമ്മയെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. എന്താ പറ്റിയത് തെളിച്ചു പറയൂ വിനയ ജേഷ്ഠത്തിയാണ് വളരെയധികം ഉൽകണ്ടയോടുകൂടി ചോദിച്ചത്.

പമ്പിൽ കയറി അവിടെ പെട്രോൾ അടിച്ചതിനുശേഷം അവിടെ തന്നെയുള്ള ബാത്റൂമിൽ യൂറിൻ പാസ് ചെയ്യാൻ പോയി തിരിച്ചുവരുമ്പോൾ ഓട്ടയിൽ മാലു ഇല്ലായിരുന്നു ഞാൻ മാറി തന്നു അവൾ കൃതിയിൽ ബാങ്ക് കൊടുത്തുകൊണ്ട് റോഡിൽ ഇറങ്ങി അടുത്തുതന്നെ പോകുന്നത് പമ്പിലെ ജോലിക്കാരൻ കണ്ടിരുന്നു. അതു പറഞ്ഞതും അവൻ പോക്കറ്റിൽ നിന്ന് ഒരു പേപ്പർ കഷ്ണം എടുത്ത് ജ്യേഷ്ഠത്തിയുടെ നേർക്ക് എടുത്ത് നീട്ടി.

എന്നെ തിരയണ്ട എനിക്കിഷ്ടപ്പെട്ട ആളുകൾ കൂടെ ഞാൻ പോവുകയാണ്. ഫോട്ടോയിൽ മാളു എഴുതി വച്ചിരുന്ന കുറിപ്പായിരുന്നു അത്. പൊതുവേ ആത്മാഭിമാനിയായ വിനയനെ അത് വലിയ ഷോക്കായിരുന്നു അവൻ കഴിപ്പും കുടിപ്പും എല്ലാം നിർത്തിയ പോലെയായി വീട്ടിലുള്ളവരുടെയും സ്ഥിതി മറിച്ചല്ലായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക