വീട്ടിൽ ജോലിക്കാരെ മാല മോഷ്ടിച്ച് എന്ന പേരിൽ കുറ്റപ്പെടുത്തി എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചത്…

സാധാരണക്കാരുടെ ജീവിതത്തിൽ പലപ്പോഴും സുഖങ്ങളും സന്തോഷങ്ങളും എല്ലാം മറ്റൊരാളുടെ പ്രവൃത്തിയെ ആശ്രയിച്ചിരിക്കുന്നു എന്ന് പറയുന്നത് വളരെയധികം അനുവർത്തമാണ്. അത്തരത്തിലുള്ള ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.ഞാൻ എടുത്തിട്ടില്ല കണ്ടിട്ടില്ല അവൾ പറയുന്നതൊന്നും ശ്രദ്ധിക്കാതെ വർദ്ധിച്ചുവരുന്ന കലിയോടെ അയാളെ ഒട്ടിയ കവിൾത്തടത്തിൽ കുത്തിപ്പിടിച്ചു. ആലു തള്ളിയപ്പോൾ അവിടെ തല കോലായിലെ തൂണിലാണ തട്ടിയത്.

   

നിറഞ്ഞ കണ്ണുകൾക്ക് അലി തേടി ചുറ്റും പരുതി നടന്നുവർഷങ്ങളായ അവൾ വച്ചു വിളമ്പിക്കൊടുത്തു വരും ആ കണ്ണുകളിലെ ദൈന്യത കണ്ടില്ല. ശമ്പളം കൊടുത്തിട്ടുണ്ടല്ലോ പപ്പായിയോട് ഇച്ഛനെ തല്ലണ്ടാന്ന് പറ മമ്മ അയാളുടെ കൊച്ചുമകൾ പറഞ്ഞത് കേട്ടെങ്കിലും അയാളെ ആരും എതിർത്തില്ല വേലക്കാരി പെണ്ണിനോടാണ്. അയാളുടെ ഭാര്യ മരുമകളെനോക്കി. അവളും ഞാൻ ആശിച്ചു വാങ്ങിയ മാലയാണെന്ന് മമ്മി.

ഇന്നലെ ഞാൻ അത് ഡ്രസ്സിംഗ് ടേബിളിന്റെ മുകളിൽ അയച്ചുവച്ച് എനിക്കുറപ്പാ ഇന്നലെ അവർ മുറിയൊക്കെ അടിച്ചു തുടച്ചത്.ഇവർ തന്നെയാണ് അത് എടുത്തിട്ട് ഉണ്ടായിരിക്കുക. അവർ അവൾക്കു നേരെ ചീറിയെടുത്തു ഇടി ഒരുമ്പെട്ടവളെ സത്യം പറഞ്ഞു നീയത് കൊണ്ട് വിറ്റിതൊലച്ചു. ഞാൻ എടുത്തിട്ടില്ല കൊച്ചമ്മ. എന്റെ മകളാണ് സത്യം അവളുടെ കണ്ണിൽ നിന്നും ഒഴുകിയിറങ്ങിയത്.

കണ്ണുനീർ അല്ല ചോര തുള്ളികൾ ആയിരുന്നു പക്ഷേ ആരും അത് തിരിച്ചറിഞ്ഞില്ല. ഇന്നലെ അല്ലാതെ നീ അല്ലാതെ വേറെ ആരും പുറത്തുനിന്ന് ഈ വീട്ടിൽ കയറിയിട്ടില്ല നീ എന്റെ അടുത്ത് വളച്ചൊടിച്ച് നിൽക്കേണ്ട. വലിച്ചെറിഞ്ഞു. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ രാവിലത്തെ ദോശയും ചട്നിയും ബാക്കി വന്നത് കിടന്നു.സിബ്ബ് പൊട്ടിയ ചിതറിവീണ നാണയത്തുകൾ ഒരു അഞ്ചു രൂപനോട്ടും.