ജയിലിൽ നിന്ന് പുറത്തിറങ്ങിയ യുവാവിന്റെ കഥ അറിഞ്ഞ നാട്ടുകാർ ഞെട്ടി…

തന്റെ പ്രാണനെ പോലെ അനിയത്തിയെ സ്നേഹിച്ച ഒരു യുവാവിന്റെ കഥയാണിത് എന്നാൽ ഇവരുടെ ജീവിതത്തിൽ സംഭവിച്ചത് അറിഞ്ഞാൽ ആരും കരഞ്ഞു പോകും.വാതിൽ തുറന്ന് പുറത്തിറങ്ങുമ്പോൾ ചുറ്റും നോക്കി തനിക്ക് പരിചയമുള്ള ആരെങ്കിലും ഉണ്ടോ എന്ന് ആരും വരില്ല എന്ന് ഉറപ്പുണ്ടായിരുന്നു അല്ലെങ്കിലും സ്വന്തങ്ങളെ കൊന്നവരെ കാണാനും കൂട്ടിക്കൊണ്ടുപോകാൻ ആരും വരാനാ. റോഡിലേക്ക് ഇറങ്ങി നേരെ കാണുന്ന ഓട്ടോറിക്ഷയ്ക്ക് കൈ കാണിച്ച ബസ്റ്റാൻഡിലേക്ക് പോകാൻ പറയുമ്പോൾ എന്റെ മനസ്സിൽ എങ്ങോട്ട് പോകും എന്ന ചിന്തയാണ്.

   

ആരും പറയാത്ത ഏതെങ്കിലും ഒരു ദിക്കിലേക്ക് പോകണം സ്റ്റാൻഡിൽ ചായക്കടയിൽ നിന്ന് ഒരു ചായയും ഒരു പഴംപൊരി കഴിച്ച് പൈസയും കൊടുത്തു. സ്റ്റാൻഡിലെ സ്റ്റാൻഡിൽ കിടന്നിരുന്നു ഒരു ബസ് കണ്ടു കോഴിക്കോട്ടെക്ക് പോകുന്നതാണ് അതിൽ സീറ്റുണ്ട് എന്ന് നോക്കി സീറ്റ് കണ്ടപ്പോൾ അതിൽ കയറിയിരുന്നു.

കോഴിക്കോട് ടിക്കറ്റ് പറഞ്ഞു സീറ്റിൽ ചാരിയിരുന്നു ഒന്ന് മയങ്ങാൻ തുടങ്ങിയപ്പോൾ മനസ്സിൽ ഓടി വന്നു. എന്നെ പരിചയപ്പെടുത്തി കൂട്ടുകാരും വീട്ടുകാരും റഷ്യ എന്ന് വിളിക്കും ചെറുപ്പത്തിലെ ഉപ്പയും 13ാം വയസ്സിൽ ഉമ്മയും നഷ്ടപ്പെട്ടു. എനിക്ക് അനിയത്തി റസിയ ഉപ്പയും ഉമ്മയും ഇല്ലെങ്കിലും ഉപ്പാന്റെയും ഉമ്മാടെയും സ്നേഹം മുഴുവൻ ഞാൻ അവൾക്ക് നൽകി. പഠിക്കാൻ പുറകിലായോ പഠിപ്പിക്കാൻ ആരുമില്ലാത്ത അനിയത്തിയെ പഠിപ്പിക്കണം.

അതുകൊണ്ടുതന്നെ ടൗണിലെ ഒരു വർക്ക് ഷോപ്പിൽ ജോലി തുടങ്ങി വളരെയധികം സന്തോഷത്തോടെ ജീവിച്ചിരുന്ന നാളുകളാണ് പിന്നീട് ഉണ്ടായത് എന്നാൽ അതിനെല്ലാംവളരെ പെട്ടെന്നാണ് തിരശ്ശീല വീണത്. ജീവിതത്തിൽ പലപ്പോഴും നമ്മൾ ആഗ്രഹിക്കുന്നത് പോലെ ജീവിതം പോകണമെന്നില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.