പരിക്കുപറ്റിയ അണ്ണാനെ സംരക്ഷിച്ചു സുഖപ്പെടുത്തി കാട്ടിലേക്ക് അയച്ചു പിന്നീട് നടന്നത് അറിഞ്ഞാൽ ആരും ഞെട്ടും..
സ്നേഹം നൽകിയാൽ തിരികെ നന്ദിയും സ്നേഹവും ഒരേപോലെ തരുന്നതിൽ മൃഗങ്ങളെ കഴിഞ്ഞ മനുഷ്യർ പോലും ഉള്ളൂ എന്ന് തോന്നിപ്പോകും ചില യഥാർത്ഥ സംഭവങ്ങൾ കാണുമ്പോൾ. അതിൽ എട്ടു വർഷത്തെ സ്നേഹവും നന്ദിയും അറിയിക്കാൻ എത്തിയ അണ്ണാൻ കുഞ്ഞിനെ യഥാർത്ഥ സംഭവ കഥയാണ് പറയുന്നത്. മനുഷ്യനും മൃഗങ്ങളും തമ്മിൽ അവിശ്വസനീയമായ തരത്തിലുള്ള കളങ്കമില്ലാത്ത സ്നേഹബന്ധങ്ങൾ ഉണ്ടാവാറുണ്ട്. എന്നിരുന്നാലും വന്യജീവികളുടെ കാര്യത്തിൽ നമ്മൾ കുറച്ച് ജാഗ്രത പാലിക്കേണ്ടതുണ്ട്.
സഹജീവികളോട് ഒപ്പം ജീവിക്കാനുള്ള അവരുടെ അവകാശത്തെ നമ്മൾ തടസ്സപ്പെടുത്തരുത് എങ്കിലും ഒരു ആപത്ത് സംഭവിക്കുമ്പോൾ അവർക്കുവേണ്ടി നമ്മൾ സഹായഹസ്തം നീട്ടേണ്ടി ആയിട്ടുണ്ട്. അത്തരത്തിൽ സഹായഹസ്തം നീട്ടിയ വീട്ടുകാരുടേയും അണ്ണാൻ റെയും സ്നേഹത്തിന്റെ കഥ. സംഭവം നടന്നത് അങ്ങ് യൂറോപ്പിലാണ്. 2009ലാണ് ബ്രാഡ്ലി ഹാരിസ് ഖാനും കുടുംബവും മൂങ്ങയുടെ ആക്രമണത്തിൽ പരിക്കേറ്റ ജീവനുവേണ്ടി പിടയുന്ന അണ്ണാൻ കുഞ്ഞിനെ വീടിന്റെ പരിസരത്തു നിന്നും കണ്ടെത്തിയത്.
അവർ ആ അണ്ണാൻ കുഞ്ഞിനെ വീട്ടിൽ കൊണ്ടുവരികയും സംരക്ഷിക്കുകയും ചെയ്തു. അവരോട് ബാലിയെ പെട്ടെന്ന് ഇണങ്ങിയ അണ്ണാൻ കുഞ്ഞിനെ അവർ ബെല്ല് എന്ന പേര് നൽകി അന്ന് ജീവൻ വച്ചപ്പോൾ ഹാരിസ് അണുകുടുംബവും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അത് എന്നും നിലനിൽക്കുന്ന ഒരു ഊഷ്മളമായ സ്നേഹ ബന്ധമായി വളരുമെന്ന്.
ബെല്ല പരിക്കുകൾ ഭേദമായപ്പോൾ അവളെ കാട്ടിലേക്ക് തന്നെ പറഞ്ഞു വിടുകയായിരുന്നു ഹാരിസും കുടുംബവും ചെയ്തത്. ഇനി വീണ്ടും ബെല്ല ഒരിക്കൽ കൂടി കാണാനാകുമെന്ന് അവർ ഒരിക്കലും പ്രതീക്ഷിച്ചില്ല. വളർന്നുവലുതായി എങ്കിലും തൻറെ ജീവൻ രക്ഷിച്ച ഹാരിസ് എന്നെയും കുടുംബത്തെയും അവൾ മറന്നില്ല. തുടർന്ന് അറിയാൻ വീഡിയോ മുഴുവൻ കാണുക.