മിന്നൽ പ്രളയത്തിൽ നഷ്ടപ്പെട്ടത് ഒരു ധീര സൈനികൻ, കണ്ണീരോടെ ഭർത്താവിനെ അവസാനമായി സല്യൂട്ട് നൽകി ഭാര്യ…

ധീര സൈനികൻ നിർമ്മൽ ശിവരാജിന്റെ ആകസ്മിക വിടവാങ്ങലിന്റെ വേദനയിലാണ് ഇപ്പോൾ എറണാകുളം മാമംഗലത്തെ വീട്. ജീവിതത്തിലും ജോലിയിലും ഉന്നതങ്ങളിലേക്ക് എത്തണ്ടിരുന്ന 30 വയസ്സുകാരനാണ് മിന്നൽ പ്രളയത്തിൽ അകാലത്തിൽ പൊലിഞ്ഞത്. നിർമ്മൽ യോഗം മാതാപിതാക്കൾക്കും തിരുവനന്തപുരം സ്വദേശിനി ഗോപിചന്ദ്രൻ താങ്ങാവുന്നതിലും അധികമായി. മകന്റെ ഓർമ്മയിൽ വിതുമ്പുകയാണ് അച്ഛൻ ശിവരാജൻ. കാർഗിൽ യുദ്ധം നടക്കുമ്പോൾ 7 വയസ്സായിരുന്നു.

   

നിർമ്മലിന് യുദ്ധവാർത്തകൾ ടെലിവിഷനിൽ ശ്രദ്ധയോടെ കണ്ടിരിക്കും ആയിരുന്നു അവൻ. വലുതാകുമ്പോൾ സൈനികനാകുമെന്ന് അന്നേ പറയുമായിരുന്നു. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം സിവിൽ സർവീസ് പരിശീലനത്തിന് പോയ അവൻ അവിടുന്ന് നേരെ പോയത് സൈന്യത്തിൽ ചേരാൻ ആണെന്ന് വീട്ടുകാർ അറിഞ്ഞത് പിന്നീടായിരുന്നു. സെൻട്രൽ ബാങ്കിൽ ജോലി ലഭിച്ചിട്ടും വേണ്ടെന്നുവച്ച് സാഹസികതയോടുള്ള മകന്റെ ആഗ്രഹത്തിന് വീട്ടുകാർ കൂട്ടുനിന്നു.

രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിർമ്മൽ സേവനമനുഷ്ഠിച്ചു. ഇതിനിടെ കഴിഞ്ഞ ഡിസംബറിൽ തിരുവനന്തപുരം സ്വദേശിനെയും സൈന്യത്തിൽ ആയ ഗോപിചന്ദ്രൻ വിവാഹം കഴിച്ചു. ഗോപിചന്ദ്ര സേവനം അനുഷ്ഠിച്ചത്. ഓഗസ്റ്റ് 15ന് ഭാര്യയെ കണ്ട് സ്വന്തം ജോലി സ്ഥലത്തേക്ക് മടങ്ങും വഴിയാണ് നിർമ്മലിനെ കാണാതായത്. അമ്മേ റോഡിൽ തടസ്സമുണ്ട് നോക്കട്ടെ ഞാൻ പിന്നെ വിളിക്കാം ഇതായിരുന്നു.

നിർമൽ അമ്മ സുബൈദയോട് ഫോണിൽ അവസാനം പറഞ്ഞത്. പിന്നീട് ഭാര്യയെ വിളിച്ച് വെള്ളപ്പൊക്കം കാരണം റോഡ് ബ്ലോക്ക് ആയതിനാൽ വഴിമാറി പോകുകയാണ് എന്ന് അറിയിച്ചു പിന്നീട് വിവരം ഒന്നും ഉണ്ടായില്ല എന്നും സാഹസികതയെ ഇഷ്ടപ്പെട്ട മകന് മിന്നൽ പ്രളയത്തെയും മറികടക്കാൻ കഴിയുമെന്നാണ് വീട്ടുകാർ കരുതിയത്. എന്നാൽ മൂന്ന് ദിവസത്തെ തിരച്ചിൽ നടുവിൽ നിർമ്മല കാറും ശരീരവും കണ്ടെത്തുകയായിരുന്നു. തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക.